Advertisment

ശ്രീനിവാസന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനം; തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീനിവാസന്‍

New Update

കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നടന്‍ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. വിഷയം പറഞ്ഞ സമയം ശരിയായില്ലെന്നും ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ ഈ നിലപാട് ശരിയല്ലെന്നും ആരോഗ്യപ്രവര്‍ത്തകരടക്കം ശ്രീനിവാസനെതിരെ രംഗത്ത് വന്നു.

Advertisment

publive-image

എന്നാല്‍, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രധാന രോഗങ്ങള്‍ക്കൊന്നും ശാശ്വത പ്രതിവിധിയില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

'മനുഷ്യന്‍ പഠിക്കാത്ത പാഠങ്ങള്‍' എന്ന തലക്കെട്ടില്‍ ചൊവ്വാഴ്ച 'മാധ്യമ'ത്തില്‍ ശ്രീനിവാസന്‍ എഴുതിയ ലേഖനത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായത്. പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടക്കം വിറ്റാമിന്‍ സി കോവിഡിനു പ്രതിവിധിയാണെന്ന് പറയുന്നുണ്ടെന്നും എന്നാല്‍, ഇത് എതിര്‍ക്കുന്ന അമേരിക്കക്കൊപ്പമാണ് ലോകാരോഗ്യ സംഘടനയും ഐ.എം.എയും എന്നും ശ്രീനിവാസന്‍ എഴുതിയിരുന്നു.

ശ്രീനിവാസന്റേത് സാമൂഹികദ്രോഹമാണെന്നും ലോകാരോഗ്യ സംഘടന അസുഖ വ്യാപനം പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് മുന്നോട്ടുവെക്കുന്നതെന്നുമായിരുന്നു ഡോ. പി.എസ്. ജിനേഷ് അടക്കമുള്ള ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും വിമര്‍ശനം. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. കോവിഡിനെതിരെ ഏവരും പൊരുതുമ്പോള്‍ ശ്രീനിവാസനെ പോലെ ഒരാള്‍ ഇങ്ങനെ മണ്ടത്തരം പറയരുതെന്നും ഡോ. ജിനേഷ് പ്രതികരിച്ചു.

എന്നാല്‍, കോവിഡിന് വിറ്റാമിന്‍ സി പ്രതിവിധിയാണെന്ന ഒരു ഡോക്ടറുടെ നിരീക്ഷണം ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അതിന്റെറ നിജ സ്ഥിതി അറിയില്ല. അതേസമയം ആധുനിക വൈദ്യശാസ്ത്രമെന്ന് അവകാശപ്പെടുന്ന അലോപ്പതിയില്‍ വൃക്ക, കരള്‍, ഹൃദയരോഗങ്ങള്‍ക്കും പ്രമേഹം, ആസ്ത്മ തുടങ്ങിയവക്കും ശാശ്വത പരിഹാരമില്ല എന്നാണ് നിലപാട്. കീറിമുറിച്ച്‌ മറ്റുള്ളവരുടെ കരളോ ഹൃദയമോ വൃക്കയോ എടുത്തുവെച്ച്‌ ജീവിതകാലം മുഴുവന്‍ മരുന്ന് നല്‍കും

. ഇതില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവ കുറവാണ്. ചില രോഗങ്ങള്‍ക്ക് ചില മരുന്നുകള്‍ ഫലം ചെയ്യുന്നുണ്ടെന്നത് നിഷേധിക്കുന്നില്ല. അലോപ്പതി ഡോക്ടറായിരുന്ന സാമുവല്‍ ഹാനിമാന്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്‍ മനം മടുത്താണ് ഹോമിയോപ്പതി കണ്ടുപിടിച്ചത്. താന്‍ വലിയ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണ്. അത് ഇനിയും പോകും. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്നതിലും മാറ്റമില്ല- ശ്രീനിവാസന്‍ പറഞ്ഞു.

Advertisment