Advertisment

അടിമാലിയിൽ പിഞ്ചുകുട്ടികളെ ഉറക്കിക്കിടത്തി കാമുകനൊപ്പം നാടുവിട്ട യുവതി പിടിയില്‍

New Update

അടിമാലി: പിഞ്ചുകുട്ടികളെ ഉറക്കിക്കിടത്തി കാമുകനൊപ്പം നാടുവിട്ട യുവതി പിടിയില്‍. അടിമാലി മുത്താരംകുന്ന് സ്വദേശിനി രഞ്ജിലിയെയാണ് (25) പാലക്കാട് വടക്കുംചേരിയില്‍നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ശനിയാഴ്ച വൈകീട്ട് ആറോടെ നാലും അഞ്ചും വയസ്സുള്ള കുട്ടികളെ ഉറക്കിക്കിടത്തിയശേഷം വീടിന് സമീപം കാത്തുനിന്ന പാലക്കാട് വടക്കുംചേരി സ്വദേശി ദീപുവിനോടൊപ്പം (26) പോകുകയായിരുന്നു.

എറണാകുളത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു രഞ്ജിലി. അവിടെവെച്ചാണ് ദീപുവുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും. ബന്ധുക്കളുടെ പരാതിയില്‍ യുവതിയെ വ്യാഴാഴ്ച ദീപുവിെന്‍റ വീട്ടില്‍നിന്നാണ് എസ്.ഐ സി.ആര്‍. സന്തോഷിെന്‍റ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് രഞ്ജിലിക്കെതിരെ കേസ്.

കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ െപാലീസ് ഓഫിസര്‍മാരായ അജിത്ത്, നിഷ പി. മങ്ങാട്ട് എന്നിവരും യുവതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Advertisment