Advertisment

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആസാമില്‍ ബിജെപിക്ക് തിരിച്ചടി: ബിപിഎഫ് കോണ്‍ഗ്രസിനൊപ്പം

New Update

publive-image

ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആസാമില്‍ ബിജെപിക്ക് തിരിച്ചടി. പ്രധാന സഖ്യമായ ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി വിടുകയാണെന്നും കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും ബിപിഎഫ് നേതാക്കള്‍ അറിയിച്ചു.

സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും അഴിമതി രഹിത ഭരണത്തിനുമായി മഹാജാത് സഖ്യവുമായി സഹകരിക്കുമെന്നും ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ബിപിഎഫ് നേതാവ് ഹഗ്രാമ മോഹിലാരി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 2005ലാണ് കൊക്രജാര്‍ കേന്ദ്രീകരിച്ച്‌ ബിപിഎഫ് പാര്‍ട്ടി രൂപീകരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ പാര്‍ട്ടി വിജയിച്ചിരുന്നു. മാര്‍ച്ച്‌ 27 മുതല്‍ ഏപ്രില്‍ ആറുവരെ മൂന്ന് ഘട്ടമായാണ് ആസാമില്‍ തെരഞ്ഞെടുപ്പ്.

Advertisment