Advertisment

നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍: രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണെന്ന സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍

New Update

ന്യൂഡല്‍ഹി: നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍. രാജ്യത്ത് കോണ്‍ഗ്രസ് ദുര്‍ബലമാകുകയാണെന്ന സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു.

Advertisment

publive-image

രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് ശ്രീനഗറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. ഗുലാം നബി ആസാദിന് നേതൃത്വം വീണ്ടും രാജ്യസഭാ സീറ്റ് നല്‍കണമായിരുന്നുവെന്നും സിബല്‍ ആവശ്യപ്പെട്ടു.

ഗുലാം നബി ആസാദ് പരിചയ സമ്ബന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എന്‍ജിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും. ഇത്തരത്തിലുള്ള ഒരു നേതാവിനെ എന്തുകൊണ്ട് മാറ്റി നിര്‍ത്തിയെന്ന് മനസിലാകുന്നില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിലേക്ക് ജനാല ചാടി വന്നവരല്ല തങ്ങളെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ആനന്ദ് ശര്‍മയും പറഞ്ഞു. പാര്‍ട്ടിയുടെ നന്മയ്ക്കാണ് ഞങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത്. എല്ലായിടത്തും ഇത് വീണ്ടും ശക്തിപ്പെടുത്തണമെന്നും ആനന്ദ് ശര്‍മ കൂട്ടിച്ചേര്‍ത്തു.

Advertisment