Advertisment

ഇനി ജില്ലാ കായികമേളയിൽ മുഴങ്ങില്ല ഈ ശബ്ദങ്ങൾ; കായികാധ്യാപകരായ റെജി ഇട്ടൂപ്പും റെയ്സണ്‍ പി. ജോസഫും ഇത്തവണ സർവീസിൽനിന്നു വിരമിക്കും

ഇനി ജില്ലാ കായികമേളയിൽ മുഴങ്ങില്ല ഈ ശബ്ദങ്ങൾ; കായികാധ്യാപകരായ റെജി ഇട്ടൂപ്പും റെയ്സണ്‍ പി. ജോസഫും ഇത്തവണ സർവീസിൽനിന്നു വിരമിക്കും.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
ccc

ഇടുക്കി: കായികമേളകളിൽ കേട്ടിരുന്ന ആ മുഴക്കമുള്ള വാക്കുകൾ അടുത്ത വർഷം മുതൽ അന്യമാകും. മത്സരങ്ങളുടെ ആവേശം കാണികളിലെത്തിക്കാൻ പ്രധാന പങ്കു വഹിച്ചത് ഈ കായികാധ്യാപകരുടെ ശബ്ദമായിരുന്നു. 



കായികമേളകളിൽ നിറഞ്ഞു നിന്നിരുന്ന കായികാധ്യാപകരായ റെജി ഇട്ടൂപ്പും റെയ്സണ്‍ പി. ജോസഫും ഇത്തവണ സർവീസിൽനിന്നു വിരമിക്കും. ഇരുവരും മൈക്ക് കൈയിലെടുത്താൽ പിന്നെ മേള അവസാനിക്കുന്നതുവരെ ആവേശകരമായ അനൗണ്‍സ്മെന്‍റ് വേദിയിൽ മുഴങ്ങും.



കായികാധ്യാപകരുടെ സംഘടനയായ കെപിഎസ്പിഇടിഎയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന റെജി ഇട്ടൂപ്പ് മാങ്കടവ് കാർമൽ മാതാ എച്ച്എസിലെ അധ്യാപകനാണ്. കല്ലാർ ജിഎച്ച്എസിലെ കായികാധ്യാപകനാണ് റെയ്സണ്‍ പി. ജോസഫ്. 34 വർഷത്തെ സേവനത്തിനു ശേഷമാണ് ഇരുവരും ഈ വർഷം വിരമിക്കുന്നത്.



കായികാധ്യാപകനായിരുന്ന അന്തരിച്ച ബെന്നി പാന്പയ്ക്കലും കായികമേളകളിലെ അനൗണ്‍സ്മെന്‍റിലെ താരമായിരുന്നു. ഇവരുടെ മുഴക്കമുള്ള ശബ്ദം മേള നിയന്ത്രിക്കുന്നതിനുവരെ സഹായകരമായിരുന്നു.

Idukki sports
Advertisment