/sathyam/media/post_attachments/WUr7KjL9mrCQpAZTGKaa.jpg)
74 വർഷങ്ങൾക്കുശേഷം ഇന്ത്യൻ മണ്ണിൽ ചീറ്റപ്പുലികളുടെ കാൽപ്പാദം പതിഞ്ഞ നിമിഷമായിരുന്നു കഴിഞ്ഞ ശനിയാഴ്ച രാവിലെ സമയം 10.45.
/sathyam/media/post_attachments/Mi1WFN4AhoneK0QhiD7U.jpg)
നമീബിയയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ശനിയാഴ്ച വെളുപ്പിന് ഗ്വാളിയാറിൽ എത്തിച്ച 8 ചീറ്റപ്പുലികളെ (5 പെണ്ണും 3 ആണും) പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്ക് തുറന്നു വിട്ടതോടെ ആ ഐതിഹാസിക നിമിഷത്തിന് ലോകമെല്ലാമൊന്നാകെ സാക്ഷികളായി.
/sathyam/media/post_attachments/8ePdZJWBJl92yrhx5lBL.jpg)
/sathyam/media/post_attachments/2VOIRx5UvZW6yQxvW9iw.jpg)
കുനോ പാർക്കും സമീപപ്രദേശങ്ങളും ഇന്ന് ഉത്സവലഹിരിയിലായിരുന്നു. ഒരു മാസക്കാലം നിശ്ചിത വേലിക്കെട്ടിനുള്ളിൽ ഇവ ഐസുലേഷനിൽ കഴിയേണ്ടി വരും. അതിനുശേഷമാകും അതിവിശാലമായ കുനോ നദിയും നിരവധി മലകളുമുള്ള നാഷണൽ പാർക്കിലേക്ക് ഇവരെ തുറന്നുവിടുക.
/sathyam/media/post_attachments/wOU7RmroO0aQ9uLCcYWb.jpg)
/sathyam/media/post_attachments/xOAKABfv9t3jJcGW69Ds.jpg)