/sathyam/media/post_attachments/u0BCSjnCCd0KYzvschFT.jpg)
കീവ്: മരിയുപോളില്‍ റഷ്യ ആക്രമണം ശക്തമാക്കി. 400-ഓളം അഭയാര്‍ത്ഥികള്‍ കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം റഷ്യ തകര്‍ത്തതായി യുക്രൈന്‍ അറിയിച്ചു. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
റഷ്യൻ ആക്രമണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്, ഉരുക്കു നിർമാണശാലകളിൽ ഒന്നായ അസോവ്സ്റ്റലിൻ ഭാഗികമായി തകർന്നു.