പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച

ആഭ്യന്തരമന്ത്രി അമിത്ഷായുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി.

New Update
nitish kumar

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Advertisment

അരമണിക്കൂർ നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ ബിഹാറിന്‍റെ വികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

നിതീഷ് പത്താം തവണയും അധികാരമേറ്റതിനുശേഷം ഡല്‍ഹിയില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയാണിത്. 

ആഭ്യന്തരമന്ത്രി അമിത്ഷായുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. ഉപമുഖ്യമന്ത്രി സാമ്രാത് ചൗധരി, കേന്ദ്രമന്ത്രി ലലന്‍ സിംഗ് എന്നിവരും നിതീഷിനൊപ്പമുണ്ടായിരുന്നു.
 
അതേസമയം ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പുകഴ്ത്തി ശശി തരൂര്‍ രംഗത്തെത്തി. മുന്‍പ് ബിഹാറിലെ സ്ഥിതി മോശം ആണ് എന്ന് താന്‍ കേട്ടിട്ടുണ്ട്. ഇന്ന് ബിഹാറിലെ സ്ഥിതി മെച്ചപ്പെട്ടു. ബിഹാറില്‍ നല്ല റോഡുകള്‍ ഉണ്ട്. വൈദ്യുതിയും വെള്ളവും ലഭിക്കുന്നുവെന്നും തരൂർ പറഞ്ഞിരുന്നു.

Advertisment