/sathyam/media/media_files/2025/06/23/pv-anwar-untitlediranmissi-2025-06-23-13-06-58.jpg)
കോഴിക്കോട്: പി.വി.അന്‍വർ കേരളത്തിലെവിടെയും മത്സരിക്കാൻ യോഗ്യനാണെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കെ. പ്രവീണ്‍ കുമാര്‍.
ബേപ്പൂരില്‍ സജീവമാകാന്‍ യുഡിഎഫ് നേതൃത്വം നേരത്തെ അൻവറിനോട് നിർദേശിച്ചിരുന്നുവെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.
മുന്നണി നേതൃത്വം ആരെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചാലും ഡിസിസി പൂര്‍ണപിന്തുണ നല്‍കും.
മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ മത്സരിച്ചാല്‍ കോഴിക്കോട് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.
നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം നല്‍കാനാണ് മുന്നണിയിലെ ആലോചന.
നേരത്തെ തവനൂരും പട്ടാമ്പിയുമടക്കമുള്ള മണ്ഡലങ്ങള്‍ അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബേപ്പൂര്‍ അല്ലാതെ മറ്റ് സീറ്റുകള്‍ തേടേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us