Advertisment

'തമ്പ്രാന്‍റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും ഈ നാട് ഭരിക്കണം.' ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങള്‍ മായ്ച്ചുകളഞ്ഞു

New Update

തൃശൂര്‍: 'തമ്പ്രാന്‍റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകന്‍ ഇനിയും ഈ നാട് ഭരിക്കണം.' എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തൃശൂര്‍ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കില്‍ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയര്‍ന്നു.

Advertisment

publive-image

ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോള്‍ മതിലില്‍ പിണറായി വിജയന്‍റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

ചിലര്‍ രണ്ടു ചിത്രങ്ങളും ചേര്‍ത്ത് ട്രോളുണ്ടാക്കി. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്‍റെ മകന്‍ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്.

Advertisment