Advertisment

പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം: ആര്‍ക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം: അദ്ദേഹത്തെ ഉപയോഗിച്ചു സമ്പത്ത് വര്‍ധിപ്പിക്കുന്ന രണ്ടു പേര്‍ക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്ന് രാഹുല്‍ ഗാന്ധി

New Update

publive-image

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യമെന്ന് രാഹുൽ പറഞ്ഞു. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സമ്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്ന് രാഹുൽ പരിഹസിച്ചു.

തമിഴ്നാട്ടിലെ തൂത്തുക്കുടിയൽ പ്രചാരണത്തിനിടെയായിരുന്നു രാഹുലിൻറെ പരാമർശം. നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

ജനാധിപത്യത്തെ ഒറ്റ പ്രഹരം കൊണ്ട് ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി നയിക്കുന്ന ബിജെപി സർക്കാരും ആർഎസ്‌എസും കഴിഞ്ഞ ആറു വർഷംകൊണ്ടു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തനവും തകർത്തെന്നും രാഹുൽ വിമർശിച്ചു.

Advertisment