Advertisment

കോവിഡ് പരിശോധനയില്‍ പിശക് പറ്റി നെഗറ്റീവെന്ന് കാണിച്ചു: ആശുപത്രിയില്‍ നിന്നും വിട്ടയച്ച ഡല്‍ഹി സ്വദേശിയെ തമിഴ്‌നാട് പോലീസ് തിരയുന്നു

author-image
admin
New Update

ചെന്നൈ: കോവിഡ് പരിശോധനയില്‍ പിശക് പറ്റി നെഗറ്റീവെന്ന് കാണിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വിട്ടയച്ച ഡല്‍ഹി സ്വദേശിയെ തമിഴ്‌നാട് പോലീസ് തിരയുന്നു. ഇയാളിലും മറ്റ് മൂന്ന് പേരിലും നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവ് എന്നാണ് കാണിച്ചത്. തുടര്‍ന്ന് ഇവരെ വില്ലുപുരത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

publive-image

പരിശോധനയില്‍ പിശക് പറ്റിയെന്ന് ഇവര്‍ ആശുപത്രിയില്‍ നിന്നും പോയതിന് ശേഷം അധികൃതര്‍ക്ക് മനസിലായി. പിന്നീട് ആശുപത്രിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ നടത്തി. എന്നാല്‍ മൂന്നു പേരെ കണ്ടെത്താന്‍ സാധിച്ചുവെങ്കിലും ഡല്‍ഹി സ്വദേശിയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചില്ല. കണ്ടെത്തിയ മൂന്നു പേരും ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഡല്‍ഹി സ്വദേശിയുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്.

Advertisment