തന്റെ സമയത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമേ താന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറുള്ളൂ എന്ന് അദ്ദേഹം പറയുന്നു.
സമൂഹത്തോടുള്ള പ്രതിബന്ധതയാണ് പോലീസിൽ ചേരാൻ തീരുമാനിച്ചതിനു പിന്നിലെന്ന് അലീന പറഞ്ഞു.
മാര്‍ച്ചില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ആരംഭിച്ച കെനിചിയുടെ യാത്ര ഇന്നലെ പുലര്‍ച്ചെ വടക്കന്‍ ജപ്പാനിലെ കീ തീരത്ത് അവസാനിച്ചു.
അച്ഛന്റെ മരണമായിരുന്നു രമ്യയുടെ ജീവിതത്തെ മാറ്റി മറിച്ചത്. അതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വത്തം രമ്യയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.
എന്താണ് ഇഗ്ലൂകഫെ എന്നറിയാമോ? മഞ്ഞു കൊണ്ടുനിർമ്മിക്കുന്ന വീടുകളെയാണ് ഇഗ്ലു എന്നറിയപ്പെടുന്നത്. തണുപ്പിൽ നിന്ന് രക്ഷപെടാൻ അന്റാർട്ടിക്കയിലെ എസ്കിമോകളാണ് ഇഗ്ലു നിർമ്മിക്കുന്നത്.
ഉൽപ്പന്നത്തിന് വേണ്ട പ്രചാരണം കൊടുക്കാൻ മാധ്യമങ്ങളെ കിട്ടാതെ വന്നു. ഒരുതരത്തിലും മുന്നോട്ട് പോകാനുള്ള മാർഗങ്ങൾ കിട്ടില്ലെന്ന് തോന്നിയ കമ്പനി നിർമ്മാണം നിർത്താമെന്നുപോലും ചിന്തിച്ചു.
കീപ്പിംഗ് അപ്പ് വിത്ത് കർദാഷ്യൻസ് ഷോയിലൂടെ കൂടുതൽ പ്രശസ്തി നേടിയ അർദ്ധസഹോദരി കിം കർദാഷിയാനേക്കാൾ മുന്നിലാണ് കൈലി.
ദിവസവും 16000 രൂപയോളമാണ് ഇത്തരത്തില്‍ യുവാവ് ക്യൂവില്‍ നിന്ന് സമ്പാദിക്കുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ഇന്ദിരാഗാന്ധിയെ പോലെ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപോലെ ആരാധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത പ്രധാനമന്ത്രിമാര്‍ ചുരുക്കമായിരിക്കും.
ഒഴിവുകഴിവുകൾ ഇല്ലെന്ന് ആവർത്തിച്ച് മന്ത്രിക്കുന്നതോടൊപ്പം തന്റെ പരിധികൾക്കപ്പുറത്ത് നിന്ന് നിരന്തരമായി പരിശ്രമിച്ച് ലക്ഷ്യത്തിലെത്തിച്ചേരുകയായിരുന്നു ക്ലാർക്ക്..
അധാരയുടെ വിദ്യാഭ്യസം അമ്മ ടാലന്റ് സർവീസ് സെന്ററിലേക്ക് മാറ്റി. ഇവിടെ നിന്നും അധ്യാപകരുടെയും മറ്റും സഹായത്തോടെ അവൾ മികച്ച പ്രകടനം കാഴ്ചവച്ചു. അവിടെ വച്ച് നടത്തിയ പരിശോധനയിൽ...
പലപ്പോഴും ഏകാന്തതടവുകാരനായി. ഒരുവേള മണ്ടേല മരിച്ചെന്നുവരെ അഭ്യൂഹങ്ങളുയർന്നു. അപ്പോഴും മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കാനുള്ള ആ പോരാട്ടവഴിയിൽനിന്ന് പിന്നോട്ടില്ലെന്ന ദൃഢനിശ്ചയമായിരുന്നു മണ്ടേലയ്ക്ക്. ഒടുക്കം, ചരിത്രം അയാളെ കുറ്റവിമുക്തരാക്കി.
20.5 സെന്റി മീറ്ററാണ് ജിയാൻസിയയുടെ കൺപീലികളുടെ ഇപ്പോഴത്തെ നീളം.
കുടുംബത്തോടൊപ്പം സ്വസ്ഥമായി ജീവിക്കുകയും സ്വന്തം ബിസിനസ് വളരെ വിജയകരമായി മുന്നോട്ട് പോവുകയും ചെയ്യുന്ന സമയത്താണ് ഒരു നീണ്ട യാത്രയ്ക്ക് പോവുന്ന കാര്യം ഏയ്ഞ്ചല പ്രഖ്യാപിച്ചത്.
എന്നാൽ സർജറിയിലൂടെ മകന്റെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് മകന് വേണ്ടി പുതിയൊരു കണ്ണട നിർമിക്കാൻ ഈ മാതാപിതാക്കൾ തീരുമാനിച്ചത്.