മരിച്ച വിദ്യാര്‍ഥിയുടെ അവയവങ്ങള്‍ ദാനം ചെയ്തു. ഇരുവൃക്കകളും കരളുമാണ് ദാനം ചെയ്തത്. ബുധനാഴ്ച സ്വദേശത്ത് നടക്കുന്ന പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.
കിണറ്റിലിറങ്ങാൻ ആരും തയാറാകാതെ വന്നപ്പോഴാണ് അൻസില സാഹസത്തിന് തയാറായത്.
തിങ്കളാഴ്ച പുലർച്ചെയാണ് ജലജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുണ്ടായ തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം.
പ്രതിയുടെ കൈവശത്തില്‍ നിന്നും 0.280 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.
അയൽവാസിയുമായി ഇയാൾ തർക്കത്തിലേർപ്പെട്ടിരുന്നു. തുടർന്നാണ് ഇയാൾ മദ്യലഹരിയിൽ വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തിയത്.
2019-ലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ വിവിധ വ്യാപാരികളില്‍ നിന്ന് ഉടന്‍ പണം നല്‍കാമെന്ന് പറഞ്ഞാണ് 1090 ക്വിന്റല്‍ കുരുമുളക് തട്ടിയത്.
10 പേരാണ് പ്രതി പട്ടികയിൽ.
രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി.
10 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് വിവരം.
പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് പരിക്കേറ്റ സരിത. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ജൂണില്‍ പുതിയ ബാച്ച് തുടങ്ങുന്നതാണ് . ബി കോം, ബിബിഎ, എംകോം അല്ലെങ്കില്‍ എംബിഎ ആണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. അക്കൗണ്ടിങ്ങിലും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റിലും, അക്കൗണ്ടിങ് സോഫ്റ്റ്...
തമിഴ്നാട് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു കാറിലുണ്ടായിരുന്നത്.
ഷീറ്റ് തകര്‍ന്ന് തെങ്ങിന്‍തടി നന്ദുവിന്‍റെ തലയിലിടിച്ചാണ് ഗുരുതര പരിക്കേറ്റത്.
ബൈക്കിൽ യാത്ര ചെയ്തിരുന്ന ഭർത്താവിനും, രണ്ടു മക്കൾക്കും പരുക്കേറ്റു.