കേരളം
ഞങ്ങളും പച്ചയായ മനുഷ്യരാണ്; ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് മുന്നോട്ട് പോവുന്നത്, കാരണം അത്രയും സ്ത്രീകളാണ് ഓരോ ദിവസും വിളിക്കുന്നത്. അപ്പോള്‍ ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറാവില്ല. ഒരു സ്ത്രീ അസഹ്യമായ അനുഭവം ഉണ്ടായാല്‍ അവിടെയൊക്കെ പെട്ടന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല. അതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. സാധാരണക്കാരാണെങ്കിലും യഥാവിധി അല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും. അപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരും. ബോള്‍ഡായൊക്കെ സംസാരിക്കേണ്ട സാഹചര്യം വരും; എംസി ജോസഫൈന്
പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ കോവിഡ് പ്രതിരോധം താളം തെറ്റുന്നതായി ആരോപണം
കേസ് കേസിന്റെ വഴിക്ക് തന്നെ നടക്കട്ടെ. ഒരു നടപടിയില്‍ നിന്നും ജാനു ഒളിച്ചോടില്ല; എനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ കള്ളമാണ്, ഹൈക്കോടതിയില്‍ അത് തെളിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതിയില്‍ പോകും, അതുമില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും; ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഏറ്റവും വലിയ ശിക്ഷ തൂക്കിക്കൊല്ലലാണല്ലോ. തൂങ്ങിച്ചാകാനും തയ്യാറായാണ് ഞാനിവിടെ നില്‍ക്കുന്നത്; സികെ ജാനു പറയുന്നു