ജന്മനാടിന്റെ ആദരം; പള്ളിയില്‍ വൈദികരുടെ കബറിടത്തോട് ചേർന്ന് ഉമ്മൻ ചാണ്ടിക്കും പ്രത്യേക കബറിടം
മോഷ്ടിച്ച ജെ.സി.ബി. കോയമ്പത്തൂരില്‍ എത്തിച്ച് വില്ക്കാൻ ശ്രമം; തൊടുപുഴ മുട്ടത്ത് അഞ്ചുപേര്‍ പിടിയില്‍
ഉമ്മന്‍ചാണ്ടി നേരിട്ട് ചെന്ന് ആന്റണിയെ വിളിച്ചു കൊണ്ടുവന്നു, രണ്ടുപേരും ചായക്കടയില്‍ കയറി ചായ കുടിച്ചു, നല്ല വിശപ്പായതിനാല്‍ കാര്യമായി എന്തെങ്കിലും വേണമെന്ന് ആന്റണി പറഞ്ഞു, ഇതു കേട്ട് ഉമ്മന്‍ചാണ്ടി ഞെട്ടി, വേണ്ടതെല്ലാം കൊടുക്കാന്‍ പറഞ്ഞ് അവിടെയിരുന്ന പത്രം ആന്റണിക്ക് കൊടുത്തിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി പാര്‍ട്ടി ഓഫീസിലേക്കു ഓടിപ്പോയി, എ.കെ. ആന്റണിയെ അവിടെ പണയം വച്ചിട്ടാണ് ഉമ്മന്‍ചാണ്ടി പോയത്; ഇന്നസെന്റ് അന്നു പറഞ്ഞത്
''മേയ് 30ന് ഞാന്‍ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റില്‍ വീട്ടില്‍ മറിയാമ്മയാണ് വധു. പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയില്‍ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല..'' തലേദിവസത്തെ പത്രത്തിലെ വിവാഹ അറിയിപ്പ്, 'തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, പ്രാര്‍ത്ഥിക്കുമല്ലോ' മറിയാമ്മയെ തേടിയെത്തിയ രണ്ടു വരി പ്രണയലേഖനം, നാരങ്ങാ വെള്ളം മാത്രം നല്കി വിവാഹാഘോഷം, ഭക്ഷണം കഴിക്കാതെയും ഷേവ് ചെയ്യാതെയും ഓടിയലഞ്ഞു നടന്ന ഉമ്മൻചാണ്ടി മുഷിയാത്ത വേഷമിട്ടതും വിവാഹശേഷം
ആലപ്പുഴയിൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ അറസ്റ്റില്‍