10
Saturday June 2023

എരമംഗലത്ത് നിന്നുമാണ് യുവാവ് ടിക്കെറ്റെടുത്തത്. അഞ്ചുവര്‍ഷക്കാലമായി എരമംഗലത്ത് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ശംസുല്‍.

സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

ക്യാമ്പിലേക്ക് ഭക്ഷണം തയ്യാറാക്കിയ സ്ഥലങ്ങളിലെ വെള്ളം ഉൾപ്പെടെയുള്ള വസ്തുക്കളുടെ സാമ്പിൾ ശേഖരിച്ചു. സ്ഥാപനത്തിനെതിരെ  നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. 

ഈ വയലിന്റെ ആവശ്യത്തിനായി എത്തിച്ചതാണ് ട്രാക്ടർ. തൊട്ടപ്പുറത്ത് 500 മീറ്റർ അകലെ വാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാനുള്ള റെയിൽവേ ക്രോസിംഗുണ്ട്.

രണ്ട് ജീപ്പുകളിലായി എത്തിയ എൻ.ഐ.എ സംഘത്തെ ലോക്കൽ പൊലീസും അനുഗമിച്ചു. ആറുമണിക്കൂർ നീണ്ട പരിശോധനയിൽ എന്തെങ്കിലും കണ്ടെത്തിയതായി വിവരമില്ല. ദക്ഷിണ കന്നടയിലുമായി 25ഓളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു....

ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലെ ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

മെഡിക്കൽ വിദ്യാർഥിയുടെ പരാതിയില്‍ കേസെടുത്ത റെയിൽവേ പോലീസ് പെൺകുട്ടി നൽകിയ പ്രതിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. 

ആദ്യം മോശമായി പെരുമാറിയപ്പോള്‍ താക്കീത് കൊടുത്തിരുന്നു. എന്നാല്‍ സീറ്റില്‍ ഇരിന്നിട്ടും മോശമായി പെരുമാറുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു..

മുഹമ്മദ് കുഞ്ഞിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടും ഡിലീറ്റ് ചെയ്തു.

മുസ്ലിംലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് പ്രതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്.

കാസർകോട് മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വർഷം കഠിന തടവും 2 ലക്ഷം പിഴയും

മലപ്പുറം കോട്ടക്കലില്‍ നിന്നും അമ്മക്കൊപ്പം വന്ന് കാഞ്ഞങ്ങാട് ബസിറങ്ങിയ മകളെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട് പ്ലാച്ചിക്കര സ്വദേശിനിയായ 20കാരിയെയാണ് കാണാതായത്.

error: Content is protected !!