കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച) ആരംഭിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്.
ഭഗവാന്റെ മൂലമന്ത്രങ്ങൾ108 തവണ ജപിക്കുന്നത് പോലെ പ്രധാനമാണ് ഈ 12 ഭഗവൽ നാമങ്ങൾ നൂറ്റെട്ട് തവണ ജപിക്കുന്നത്.
"കന്യാസ്ത്രീ മഠങ്ങളെ കുറിച്ച് തെറ്റായ ധാരണ പരത്തുന്നു, 'കക്കുകളി' സാംസ്‌കാരിക കേരളത്തിന് അപമാനമാണ്, പ്രദർശനം നിരോധിക്കണം": കെസിബിസി
ഗായത്രി മന്ത്രം ജപിച്ചാണ് മന്ത്ര പഠനത്തിനുള്ള തുടക്കം കുറിക്കുന്നത്. സവിതാവായ സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥന ഗായത്രി മന്ത്രം. സവിതമന്ത്രമെന്നും ഗായത്രി മന്ത്രം അറിയപ്പെടുന്നുണ്ട്.
ലിംഗഭേദം, വയസ്സ് എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആധാരമാക്കി പ്രത്യേകം വേർതിരിക്കാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നതാണ്.
ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും ദുരിതങ്ങളെയും തരണം ചെയ്യാൻ അമ്മയുടെ കരുതലെന്ന പോലെ ദേവി ഭക്തനെ പ്രാപ്തനാക്കും.
പാലിനാൽ അഭിഷേകം നടത്തുമ്പോൾ പാപഫലങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
ചോറ്റാനിക്കര മകം തൊഴൽ; ക്ഷേത്രോപദേശകസമിതി യോഗം അലങ്കോലമായി
ഹൈദരാബാദിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. കൊണ്ടഗട്ടു ക്ഷേത്രത്തെ രാജ്യത്തെ വലിയ ഹനുമാൻ ക്ഷേത്രമായി വികസിപ്പിക്കും. ഹനുമാൻ ജയന്തി ദിനത്തിൽ ഒരുലക്ഷം പേർക്കെങ്കിലും...
ശിവന്റെ എല്ലാ ഭക്തർക്കും മഹാശിവരാത്രി ഒരു പ്രധാന ദിവസമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം അത്യാവശ്യമാണ്. ഹിന്ദുക്കളുടെ ഏറ്റവും ആദരണീയമായ ദേവന്മാരിൽ ഒരാളായ ശിവന് അനേകം ക്ഷേത്രങ്ങളുണ്ട്. 12 ശിവജ്യോതിർലിംഗങ്ങളാണ് ഈ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത്. അതിനാൽ ഈ ക്ഷേത്രങ്ങൾ തീർത്ഥാടന യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളായി ശിവഭക്തർ കരുതുന്നു. ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളാണ് ശിവൻ ഒരു പ്രകാശരൂപമായി പ്രത്യക്ഷപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങൾ. അവ ശിവന്റെ സമ്പൂർണ്ണ യാഥാർത്ഥ്യത്തെയും ഏറ്റവും വലിയ ശക്തിയെയും അനന്തതയെയും പ്രതിനിധീകരിക്കുന്നു. […]
സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ കടുങ്ങല്ലൂർ നരസിംഹ സ്വാമി ക്ഷേത്രം. ധന്വന്തരീ മന്ത്രം കൊണ്ട് ഇവിടെ പുഷ്പാഞ്ജലി നടത്തിയാൽ സർവ്വരോഗങ്ങളും ശമിക്കുമെന്നും നരസിംഹമന്ത്രം കൊണ്ടുള്ള പുഷ്പാഞ്ജലി കഴിച്ചാൽ സകല ദുരിതങ്ങളും ശമിക്കുമെന്നും പറയപ്പെടുന്നു. ഉഗ്ര ഭാവത്തിൽ ഹിരണ്യ കശിപുവിനെ നിഗ്രഹിക്കുന്ന നരസിംഹമൂർത്തിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 6 അടി ഉയരമുള്ള ചതുർബാഹുവായ വിഗ്രഹം മഹാവിഷ്ണുവിന്റേതാണ്. ഏകഛത്രാധിപതി ഭാവത്തിലാണ് വാഴുന്നത്. മതിൽ കെട്ടിനകത്ത് അതിനാൽ തന്നെ ഉപദേവതമാരാരും ഇല്ല. മതിലിന് പുറത്ത് മഹാവിഷ്ണുവിന്റെയും പാർത്ഥസാരഥിയുടെയും കൊച്ചമ്പലങ്ങൾ ഉണ്ട്. ത്രേതായുഗത്തിൽ ജടായുവിന് […]
ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് തന്റെ വീടിനു ചുറ്റും നിറയെ പച്ചപ്പുള്ള മരങ്ങള്‍ വേണമെന്ന്. എന്നാല്‍, പ്രായമായവര്‍ ചില മരങ്ങള്‍ വീടിന്റെ അടുത്ത നില്‍ക്കുന്നത് ദോഷമാണെന്ന് പറയാറുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ച് അറിയാം. ജീവജാലങ്ങള്‍ക്കാവശ്യമായ പ്രാണവായു നല്‍കി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത് വൃക്ഷങ്ങളാണ്. എന്നാല്‍, വീട്ടുവളപ്പില്‍ വൃക്ഷങ്ങള്‍ നടുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈന്ദവ ആചാരങ്ങള്‍ പറയുന്നു. കാഞ്ഞിരം, താന്നി, കറിവേപ്പ്, കള്ളിപ്പാല, ചേര്‍ (ചാര്), പപ്പായ, ഊകമരം, സ്വര്‍ണ്ണ ക്ഷീരി, വയ്യങ്കത എന്നീ വൃക്ഷങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ നടാന്‍ […]
അദാനി ഗ്രൂപ്പ് നേരിടുന്ന തകര്‍ച്ചക്ക് പിന്നില്‍ ശ്രീരാമകോപമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് രാമസേതു മുറിക്കുന്നതില് ശ്രീരാമന്‍ കോപിഷ്ഠനായെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാമസേതു മുറിച്ചു കടന്ന് കപ്പലുകള്‍ക്ക് പോകാനാണ് പദ്ധതി. രാമസേതുവിനെ പൈതൃക സ്മാരകമായി പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് ഇത് കൊണ്ടാണ്. അദാനിയോടൊപ്പം തകരാന്‍ പോകുന്നത് ആരാണെന്ന് ഊഹിക്കുന്നുവെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു. അടുത്തിടെ ഏറ്റെടുത്ത […]
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പന്മാർ കാണിക്കയായി നൽകിയ കണക്കില്ലാത്ത കാണിക്കപ്പണം ഫെബ്രുവരി അഞ്ചുമുതൽ എണ്ണും. എണ്ണാൻ കഴിയാതെ ശബരിമല ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു കാണിക്കപ്പണം. സ്ട്രോംഗ് റൂമിൽ കൂന കൂട്ടിയിട്ടിരിക്കുകയാണ് നാണയങ്ങൾ. എണ്ണാൻ യന്ത്രസഹായം പോലും ദേവസ്വം ബോർഡ് തേടിയിരുന്നു. കാണിക്ക എണ്ണാൻ ഓരോ ഗ്രൂപ്പിൽ നിന്നും 30 ക്ലാസ്സ് ഫോർ ജീവനക്കാർ വീതം സപെഷ്യൽ ഡ്യൂട്ടിക്ക് സന്നിധാനത്ത് എത്തിച്ചേരാൻ ദേവസ്വം കമ്മീഷണർ നോട്ടീസ് നൽകി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉളളവരെ മാത്രം ഒഴിവാക്കി മണ്ഡല-മകരവിളക്ക് കാലത്ത് സ്‌പെഷ്യൽ ഡ്യൂട്ടിക്ക് […]
പുരാതനകാലം മുതൽ നമ്മുടെ തറവാടുകളിൽ സർപ്പക്കാവുകളും കുളവും ഒക്കെ ഉണ്ടായിരുന്നു. ചിത്രകൂടത്തിലോ നാഗപ്രതിമയിലോ നാം അവരെ കുടിയിരുത്തി വർഷത്തിലൊരിക്കലോ ആയില്യം തോറുമോ നാം അവയ്ക്ക് നൂറും പാലും നൽകി. വീടുകളിലും ക്ഷേത്രങ്ങളിലും കളമെഴുത്തും പാട്ടും നടത്തിയിരുന്നു. പുള്ളുവനും പുള്ളുവത്തിയും പുള്ളോർക്കുടം മീട്ടി പാടി സർപ്പദോഷങ്ങൾ ഇല്ലാതാക്കിയിരുന്നു. സന്തതി പരമ്പരകൾക്കായി പ്രാർഥിച്ചിരുന്നു. കേരളം ഒരു കാലത്ത് നാഗലോകം എന്നാണു പരാമർശിക്കപ്പെട്ടിരുന്നത്. മലയാളി സ്ത്രീകൾ പണ്ടു മുതലേ നാഗഫണത്താലിയും നാഗവളയും ഒക്കെ ധരിക്കുന്നു. വിഷ ചികിത്സയ്ക്ക് വിദഗ്ധരായ വൈദ്യന്മാരും നമുക്കുണ്ടായിരുന്നു. […]
പത്തനംതിട്ട; ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന വൻ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ ആലോചനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളുടെ നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ ബോർഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനിൽ നിന്നുമാണ് പ്രപ്പോസൽ ലഭിച്ചത്. എഞ്ചിനീയറിംഗ് കോളേജിലെ എഐ വിഭാഗത്തിൽ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവർത്തനവും വിശദീകരിച്ചതായി ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. […]
അമ്പലത്തില്‍ തേങ്ങയുടയ്ക്കുന്നത്, പ്രത്യേകിച്ചു ഗണപതിയ്ക്കു മുന്നിലും മറ്റും പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ദൈവപ്രീതി നേടാനുള്ള ഒരു വഴി. എന്നാല്‍ സ്ത്രീകള്‍ അമ്പലത്തില്‍ തേങ്ങയുടയ്ക്കരുതെന്നാണ് പൊതുവെ പറയുക. ഇതിന് പല കാരണങ്ങളും പറയുന്നുണ്ട്. സ്ത്രീകളെ വീടിന്റെ ലക്ഷ്മിയായിട്ടാണ് കരുതുന്നത് .അതിനാൽ പൊട്ടിക്കൽ , നശിപ്പിക്കൽ എന്നിവ സ്ത്രീകൾ ചെയ്യാൻ പാടില്ല. തേങ്ങ ഉടയ്ക്കൽ എന്നത് ഒരു ബലി ആയിട്ടാണ് കാണുന്നത്. അതിനാൽ സ്ത്രീകൾ ഇത് ചെയ്യാൻ പാടില്ല. തേങ്ങ ഒരു വിത്താണ്. അത് ഉടയ്ക്കുന്നതോടെ ആ ജീവൻ നശിക്കുന്നു. […]
ദോഷങ്ങള്‍ നീക്കാന്‍, നെഗറ്റീവ് എനര്‍ജി മാറ്റാന്‍ സഹായിക്കുന്ന പല തരം വസ്തുക്കളുണ്ട്. ചെറുനാരങ്ങ, ഉപ്പ്, മഞ്ഞള്‍ എന്നിവയെല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്. ഇത്തരം വസ്തുക്കളുടെ കൂട്ടത്തില്‍ മയില്‍പ്പീലിയ്ക്കും പ്രധാന സ്ഥാനമുണ്ട്. മയില്‍പ്പീലി ഹിന്ദു മിത്തോളജി അനുസരിച്ച് ഭഗവാന്‍ ശ്രീകൃഷ്ണന്റെ മുടിയലങ്കരിയ്ക്കുന്ന ഒന്നാണ്. മയിലാണ് സുബ്രഹ്മണ്യ ദേവന്റെ വാഹനവും.മയില്‍പ്പീലി പല തരത്തിലും പല വിധത്തിലുള്ള ദോഷങ്ങളും നീക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. കാര്യ തടസവും വാസ്തു ദോഷവും നെഗറ്റീവ് ഊര്‍ജവുമെല്ലാം മാറ്റാന്‍ പല തരത്തിലാണ് ഇത് ഉപയോഗിയ്ക്കാറ്. മയില്‍പ്പീലി കൊണ്ട് […]