കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത് 20 മരണം. മരിച്ചവരില്‍ പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി. സാഠേ, സഹപൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച അമ്മയും കുഞ്ഞും മരിച്ചു. മരിച്ച മറ്റുള്ളവരുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
123 പേര്‍ക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. രാത്രി എട്ടു മണിയോടെയാണ് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിംഗിനിടെ അപകടത്തില്‍ പെട്ടത്. 10 കുഞ്ഞുങ്ങളടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍
ഷർബാൻ, മലാപറമ്പ് സ്വദേശി ജമീമ, നഫീല, കാബിൻ ക്രൂ ശിൽപ ഖട്ടാർ, നിഖില്‍, കോട്ടയ്ക്കൽ പരവൂർ സ്വദേശി സുലേഖ, ഓമശേരി വെളിമന സ്വദേശി റിയാസ്, വയനാട് ചൂണ്ടൽ സ്വദേശി മുഹമ്മദ് സിയാസ്, റയാന, തിരൂർ സ്വദേശി സിദ്ധിഖ് മുഹമ്മദ്, മുക്കം സ്വദേശി ലത്തീഫ്, റിയാസ് അബ്ദുല്ല, ഓമശേരി സ്വദേശി ലതീഷ്, രാമനാട്ടുകര സ്വദേശി ഫാത്തിമ, ഷഹീന, ഫാത്തിമ, കാടാമ്പുഴ സ്വദേശി ഉമ്മുഖുൽസു.
മിംമ്സ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ
റിനീഷ്(32), അമീന ഷെറിൻ (21), ഇൻഷ (11), ഷഹല (21), അഹമ്മദ് (5), മുഫീദ (30) ലെയ്ബ(4), ഐമ, ആബിദ, അഖിലേഷ് കുമാർ, റിഹാബ്, സിയാൻ (14), ഇസായ (12), ഷഹന (39), മുഹമ്മദ് ഇഷാൻ (10), ഇർഫാൻ, നസ്രിൻ, താഹിറ (46), നൗഫൽ (26), ഇഷാൽ (16).
കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍
റബീഹ എടപ്പാള്‍, സൈഫുദ്ദീന്‍ കൊടുവള്ളി, ശ്രീമണികണ്ഠന്‍ പാലക്കാട്, ഹരീന്ദ്രന്‍ തലശ്ശേരി, ബഷീര്‍ വടക്കാഞ്ചേരി, അജ്മല്‍ റോഷന്‍ നിലമ്പൂര്‍, നിസാമുദ്ദീന്‍ മഞ്ചേരി, ശരീഫ തോട്ടുമുക്കം, അഷ്‌റഫ് കുറ്റ്യാടി, മുഹമ്മദ് ഷാഹിം മലപ്പുറം, അര്‍ജുന്‍ വടകര, ജിബിന്‍ വടകര, ഷാമില്‍, രേഷ്മ, ഷംസുദ്ദീന്‍ വാഴക്കാട്, മുഹമ്മദ് അബി, സുധീര്‍, റോഷന്‍ നിലമ്പൂര്‍, നിസാം ചെമ്പ്രശ്ശേരി, ഫൈസല്‍, ഫിദാന്‍, മുഹമ്മദ് ഷഹീം, അബ്ദുള്‍ റഫീഖ്. (ഇതില്‍ ഗുരുതര പരിക്കുള്ളവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നു.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍
പിലാച്ചേരി മേലാരുത്തക്കാട്ടിൽ ഷറഫുദ്ദീൻ, ചെരിക്കര പറമ്പ് സ്വദേശി രാജീവൻ.
മിംസ് ആശുപത്രിയില്‍ മരിച്ചവര്‍
ദീപക്, അഖിലേഷ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍
സഹീര്‍ സയീദ് (38) തിരൂര്‍, മുഹമ്മദ് റിയാസ് പാലക്കാട്, 45 വയസുള്ള സ്ത്രീ, 55 വയസുള്ള സ്ത്രീ, ഒന്നര വയസുള്ള കുട്ടി.
(പൂര്‍ണമായ വിശദാംശങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ)