Advertisment

മാല പാർവതിമാരും പ്രതികരണ തൊഴിലാളികളായ സ്ത്രീ എഴുത്തുകാരും ഓര്‍ക്കുക : ഇന്ന് രാഷ്ട്രീയ നേതാക്കളും സിനിമാക്കാരും കച്ചവടക്കാരും ഐപിഎസുകാരും വരെ മുട്ടുകുത്തുന്നത് അവരുടെ എതിരാളികളുടെയോ ശത്രുക്കളുടെയോ മുന്നിലല്ല, സ്വന്തം മക്കളാണ് അവരെയൊക്കെ മുട്ടുകുത്തിക്കുന്നത്, അത് ആണായാലും പെണ്ണായാലും, മുഖ്യന്റെ മക്കളായാലും സെക്രട്ടറിയുടെ മകനായാലും ! അനന്തൻ മകന്‍ നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ ?

New Update

publive-image

Advertisment

ജീവിതത്തിൽ ആദ്യത്തെ പ്രണയം തോന്നിയത് ഒരു സീമയോടായിരുന്നു ! ആ സീമ ഒരു ട്രാൻസ്‌ജെൻഡർ ആയിരുന്നു . 1982 ൽ വീടിനടുത്തുള്ള ഭാസ്കരമേനോന്റെ പറമ്പിൽ വന്ന ഒരു സൈക്കിൾ ചവിട്ട് അഭ്യസ ടീമിൽ നർത്തകിയായിരുന്നു സീമ . ആ സീമയെ കാണുവാൻ

വീട്ടിൽ നിന്നും ഒളിച്ചും പതുങ്ങിയും അവരുടെ കൂടാരത്തിന്റെ അടുത്തേക്ക് പോകും .

സ്‌കൂൾ വെക്കേഷനിലെ സൈക്കിൾ അഭ്യാസം ആയതിനാൽ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു . അയൽവക്കത്തെ കൂട്ടുകാരനെയും കൂട്ടി സീമ താമസിച്ചിരുന്ന ടെന്റിന്റെ അടുത്തേക്ക് പോകും . അന്ന് ടെന്റിലുള്ളവർക്ക് മോരുംവെള്ളവും ഐസിട്ട വെള്ളവും കുടിക്കുവാൻ കൊടുത്തിരുന്നത് ഞങ്ങളുടെ വീടുകളിൽ നിന്നായിരുന്നത് കൊണ്ട് ഞങ്ങൾക്ക് അവരുടെ ടെന്റിൽ പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു .

പക്ഷെ അവിടെ ചെല്ലുമ്പോൾ സീമയെ മാത്രം കണ്ടിരുന്നില്ല .  എന്നും വൈകീട്ടായാൽ സീമ ഒരു പിങ്ക് നിറത്തിലുള്ള മിഡിയും നീല നിറത്തിലുള്ള ബ്ലൗസും ധരിച്ചുകൊണ്ട് രംഗത്തിറങ്ങും . സീമയുടെ നൃത്തം കണ്ടാൽ അന്നത്തെ ഉറക്കം നഷ്ടപ്പെടുമായിരുന്നു . പിന്നെ പിന്നെയാണ് മനസിലാകുന്നത് സീമ പകൽ നേരത്ത് ഒരാണായിരുന്നു . അബുമാഷിന്റെ കൂടെയുള്ള അഷറുവും ചന്തുവും പോലെ ഒരാൺകുട്ടി . അവനായിരുന്നു വീട്ടിൽ നിന്നും ഐസ് വാങ്ങുവാൻ വന്നിരുന്നത് . പക്ഷെ വൈകീട്ടായാൽ അവന്റെ വേഷപ്പകർച്ച ഏറെ നാൾ മനസ്സിനെ പിടിച്ചു കുലുക്കിയിരുന്നു .

മാല പാർവതി : അവരെക്കുറിച്ച് ഗൂഗിൾ സേർച്ച് ചെയ്ത് നോക്കിയപ്പോൾ 89 സിനിമകളും 9 ഷോർട്ട് ഫിലിമുകളും അഭിനയിച്ചിട്ടുണ്ട് . അതിൽ അവസാനത്തെ റിലീസായ ''പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'' എന്ന സിനിമയിലെ ''ഗ്രേസ് 'അമ്മ'' എന്ന വേഷം . ഗ്രേസ് 'അമ്മ എന്നാൽ പരിശുദ്ധയായ 'അമ്മ എന്നാണ് അഞ്ചാം ക്ലാസിൽ വെച്ച് എലിസബത്ത് ടീച്ചർ പഠിപ്പിച്ചത് .

അങ്ങനെയൊരു അമ്മയെയാണ് സ്വന്തം മകനായ അനന്തു അനാവശ്യ സംസാരങ്ങളിലൂടെ ഗ്രേസ് അല്ലാതാക്കിയത് . അനന്തു എന്ന 27 വയസ്സുള്ള ആളിന്റെ പക്വത അന്തിയാമങ്ങളിൽ ലഹരിയിലമർന്നുകൊണ്ടാണോ അതോ കാമം തലക്കടിച്ചതുകൊണ്ടാണോ എന്നറിയില്ല , കേരള സമൂഹത്തിന് ചർച്ച ചെയ്യാന്‍  വിട്ടുകൊടുത്തപ്പോൾ അവിടെ തകർന്ന് വീണത് വാക് സാമര്‍ത്ഥ്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ചില ചീട്ടുകൊട്ടാരങ്ങൾ ആയിരുന്നു .

സോഷ്യൽ മീഡിയയും ഇപ്പറയുന്ന വാട്സാപ്പ് ചാറ്റിങ്ങും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ആളുകൾ ഉപയോഗിക്കുന്നത് കാമം ശമിപ്പിക്കുവാനും മതം വളർത്തുവാനും രാഷ്ട്രീയം പ്രചരിപ്പിക്കുവാനും മാത്രമായി ഒതുങ്ങുമ്പോള്‍ ഇവിടെ ഇത് വായിക്കുന്നതും ഇതേക്കുറിച്ചു സംസാരിക്കുന്നതുമായ ഭൂരിപക്ഷം പേരും ഇക്കളികൾ ഒക്കെ കളിച്ചവരോ കളിച്ചുകൊണ്ടിരിക്കുന്നവരോ ആണ് എന്നതാണ് യാഥാർഥ്യം .

നമ്മുടെ മഹാനടൻ മുതൽ സന്തോഷ് പണ്ഡിതന്‍ വരെ ഈ സുഖങ്ങൾ നുകർന്നവരോ നുകർന്നുകൊണ്ടിരിക്കുന്നവരോ ആണ് . ഈ ആരോപണം അവരൊന്നും നിഷേധിക്കുവാനും പോകുന്നില്ല . നിഷേധിക്കുവാൻ സാധിക്കുകയുമില്ല . പിന്നെയും ഭേദം  കേരളമായതുകൊണ്ടും എതിരാളികളെ ഭയപ്പാടുള്ളതുകൊണ്ടും മാത്രം രാഷ്ട്രീയക്കാർ ആയിരിക്കും.

publive-image

മാല പാർവതിക്ക് സംഭവിച്ചത് പരിശോധിക്കുകയാണെങ്കിൽ അവർ യാതൊരു അപരാധവും ചെയ്തിട്ടില്ല . 27 വയസുള്ള മകന്റെ ബെഡ്‌റൂമിൽ അമ്പത്  വയസുള്ള ഒരമ്മക്ക് എത്തി നോക്കുവാനാകില്ല . അതൊരു മകളാണെങ്കിലും അമ്മമാർക്ക് അമിത സ്വാതന്ത്ര്യം ഇല്ലാത്ത

ഈ കാലഘട്ടത്തിൽ എങ്ങനെയാണ് മാല പാർവതി ക്രൂശിക്കപ്പെടുന്നത് .

നമ്മുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ എന്നത് ഓർമ്മിക്കും വിധം ഇവരൊക്കെ സമൂഹത്തിലെ നന്മമരങ്ങളാകുവാൻ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ദൈവം കൊടുക്കുന്ന പണികളാണ് .

ചില രാഷ്ട്രീയ പാർട്ടികൾക്ക് ചരിത്രത്തിൽ എന്തൊക്കെ അബദ്ധങ്ങൾ സംഭവിച്ചു എന്നതുപോലെയാണ് അവരുടെ വക്താക്കളായ ഇവർക്കൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതും . ട്രാക്ടർ - കംബ്യൂട്ടര്‍ തുടങ്ങിയവക്കെതിരെ സമരങ്ങൾ സംഘടിപ്പിച്ചവർ , അഴിമതിക്കെതിരെയും ഗ്രൂപ്പ് രാഷ്ട്രീയങ്ങൾക്കെതിരെയും വർഗീയതക്കെതിരെയും പ്രസംഗിച്ചു നടന്നവർ, സമരങ്ങൾ നടത്തിയവർ ഇപ്പറഞ്ഞതിലൊക്കെ ഡോക്ടറേറ്റ് എടുക്കുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന വിമർശനങ്ങൾ .

ഏറ്റവും ലേറ്റസ്റ്റ് ഉദാഹരണമായി പറയാവുന്നത് കോഴിക്കോട്ടെ യുവ നേതാവിന്റെ രണ്ടാം കല്യാണം തന്നെ . കോഴിക്കോട്ടെ മറ്റൊരു യുവനേതാവിന്റെ ജീവിതത്തിൽ കൈകടത്തി അയാൾക്കെതിരെ പ്രകടനം നടത്തിയപ്പോൾ ഇങ്ങനെ ഒരു ട്വിസ്റ്റ് ജീവിതത്തതിൽ ഉണ്ടാകുമെന്ന് ഓർത്തുകാണില്ല .

അതുപോലെതന്നെ മാല പാർവതി പ്രതികരണത്തിന്റെ വക്താവായപ്പോൾ ഇങ്ങനെയൊരു ചെറ്റത്തരം മകൻ ചെയ്യുമെന്ന് സ്വപ്നേപി നിരീച്ചില്ല. പണ്ട് പോണ്ടിച്ചേരിയിലെ മമ്മുട്ടിക്ക എന്ന ഒരു ''' ഗേ'' ഹാപ്പി സർദാർ സിനിമ സെറ്റിൽ വെച്ച് അടുത്തുവന്നിരുന്നു ശരീരത്തിൽ തൊടുവാൻ ശ്രമിച്ചത് സമൂഹത്തിൽ വിളിച്ചുപറയുവാൻ കാണിച്ച ചങ്കൂറ്റവും വടക്കാഞ്ചേരി വിഷയമൊക്കെ മകൻ അറിഞ്ഞുകാണില്ല എന്ന് തോന്നിപ്പോകുന്നു . അല്ലെങ്കിൽ ആണിനെതിരെയുള്ള അമ്മയുടെ നീക്കത്തിൽ അവന്റെ മധുരമായ പകരം വീട്ടലാകാം !!!

രുദ്രാക്ഷമൊന്ന് കഴുത്തിലും മറ്റതൊക്കെ മനസ്സിലും എന്നതുപോലെ കേരളം എന്നും പകൽ മാന്യന്മാരുടെ നാടായിരുന്നു . ഒരു ലക്ഷത്തിന്റെ ആഗ്രഹങ്ങളും ഒരു കോടിയുടെ പേടിയുമായി ജീവിതം നീറി നീറി പുകക്കുന്നവർ . നമ്മുക്ക് അറിയാവുന്ന ഒട്ടേറെ മാന്യവ്യക്തികൾ സമൂഹത്തിൽ ദൈവത്തിന്റെ സ്വന്തം വക്താക്കളാവുകയും ഹരിഛന്ദ്രന്റെയും ഗാന്ധിജിയുടെയും ഒക്കെ പിന്മുറക്കാരാവുകയും ചെയ്യുമ്പോള്‍ ചില നേരങ്ങളിൽ ചില സംഭവങ്ങളിൽ കാലിന്നടിയിലെ മണ്ണ് ഇളകിപോകുന്നത് ആരും അധികം ശ്രദ്ധിക്കാറില്ല .

നമ്മുടെയൊക്കെ വാട്സാപ്പ് ഗ്രൂപ്പുകളിലും സുഹൃത് വലയങ്ങളിലും ചിലരൊക്കെ വളരെ മാന്യതയുടെ ഭാഷയിൽ സംസാരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുവാൻ സമയം കണ്ടെത്തുകയും ചെയ്തിട്ട് രാത്രിയാകുമ്പോള്‍  അശ്‌ളീല വീഡിയോകൾക്കായും രാത്രികാല ചാറ്റിങ് /ഫോൺ വിളികൾക്കായും സമയം ചിലവഴിക്കുന്നത് നിത്യ സംഭവങ്ങളാണ് . അക്കാര്യത്തിൽ രാഷ്ട്രീയക്കാരെന്നോ മാധ്യമപ്രവർത്തകരെന്നോ സിനിമക്കാരെന്നോ സാഹിത്യകാരെന്നോ പുരോഹിതന്മാരെന്നോ ബസ് കണ്ടക്ടർമാരെന്നോ ഓട്ടോറിക്ഷ തൊഴിലാളിയെന്നോ വകഭേദമില്ലാതെ എല്ലാവരും ഒരേ തൂവൽ പക്ഷികൾ തന്നെ.

ലോകത്തിലെ ആദ്യത്തെ മലയാളി ചാറ്റ്‌ റൂം എംഎസ്എന്നിൽ ആരംഭിച്ച വ്യക്തികൾ എന്ന നിലക്കുള്ള അനുഭവങ്ങളും അഭിപ്രായങ്ങളുമാണ് ഇവിടെ കുറിക്കുന്നത് . സോഷ്യൽ മീഡിയയിൽ ആക്ടീവായ ഒട്ടുമിക്ക പെൺകുട്ടികൾക്കും വീട്ടമ്മമാർക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സെക്‌സ് ചാറ്റുകൾ അനുഭവിക്കേണ്ടി വന്നിരിക്കും എന്നത് പച്ചയായ യാഥാർഥ്യമാണ് .

ആണുങ്ങൾക്കും അനുഭവങ്ങൾ ഉണ്ടായിരിക്കും . അത്രയധികം ഗേകളാണ് സോഷ്യൽമീഡിയയിൽ രാത്രികളിൽ 'ഹൈ' .'എ എസ് എൽ' , എന്നൊക്കെ പറഞ്ഞുകൊണ്ട് ചൂണ്ടയിട്ടിരിക്കുന്നത് . കുറെ പേര് അതിലൊക്കെ പെട്ടുപോകും , കുറെയെണ്ണം പരസ്പരം കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു , കുറെ പേര്

വിവാഹമോചനം നടത്തുന്നു .

എട്ടോ പത്തോ ഐഡികൾ ഉണ്ടാക്കി സ്വന്തം കുടുംബങ്ങളിലെ പെണ്ണുങ്ങൾക്കും ചൂണ്ടയിട്ടും വലവീശിയും ജീവിക്കുന്ന ഞരമ്പ്‌ രോഗികൾ . സ്വന്തം പെങ്ങളുമായിവരെ കള്ള ഐഡികളിൽ ചാറ്റ് ചെയ്ത് പെട്ടുപോയ അനേകം ആളുകളുടെ നാടാണ് കേരളം.

ചാറ്റിങ്ങിൽ ബിരുദവും ബിരുദാനന്ദ ബിരുദവും എടുത്ത് പകൽമാന്യന്മാരായി വിലസുന്ന ജനതയുടെ ഇടയിലെ ഒരു മെഗാസ്റ്റാർ ഏറ്റവും ഇഷ്ടപ്പെടുന്നതും ഏറ്റവും ആനന്ദം കണ്ടെത്തുന്നതും രാത്രികാല ചാറ്റിങ്ങിലാണ് എന്ന സത്യം പറയാതെ വയ്യ .

മാല പാർവതി ഒരു നല്ല സൈക്യാട്രിസ്റ്റ് ആയിരുന്നു , ഒരു നല്ല ആക്ടിവിസ്റ്റ് ആയിരുന്നു , നല്ല പബ്ലിക്ക് റിലേഷൻ ഉണ്ടായിരുന്നു , തിരുവനന്തപുരത്തെ ഒരു നല്ല ലോബിയിങ്ങ് പുലിയുമായിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ  മത്സരിപ്പിക്കുവാൻ പാർട്ടി കച്ച കെട്ടി ഇറക്കുവാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് അനന്തൻ എന്ന മകൻ അമ്മയുടെ അന്തകനായത് . ഒരു നല്ല സൈക്യാട്രിസ്റ്റ് മകന്റെ സ്വഭാവരൂപീകരണം ശ്രദ്ധിച്ചുകാണില്ല, അല്ലെങ്കിൽ നാട്ടുകാരുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനിടക്ക് മകന്റെ നീക്കങ്ങൾ ശ്രദ്ധിച്ചുകാണില്ല . അതുമല്ലെങ്കിൽ ഉപദേശിച്ചുപദേശിച്ച് സഹികെട്ടുകാണും .

മധ്യ കേരളത്തിലെ ഒരു  സൈക്യാട്രിസ്റ്റ് ആയ ഒരമ്മ മകന്റെ വളർച്ചയെ നിരീക്ഷിച്ചപ്പോൾ അവനിൽ ഒരു പെണ്ണ് വളരുന്നതായി ശ്രദ്ധയിൽ പെട്ടു . അവന്റെ കൂട്ട് എല്ലാം പെൺകുട്ടികളോടും അവന്റെ വസ്ത്രധാരണശൈലിയും നടപ്പും ഭാവവും ചേഷ്ടകളുമൊക്കെ പെണ്ണിന്റേത് പോലാകുന്നത് കണ്ടപ്പോൾ കൂട്ടുകാരിയുമായി കാര്യങ്ങൾ ചർച്ച ചെയ്തു .

18 കഴിഞ്ഞ അവനെ ആണാക്കി മാറ്റുന്നതിന്റെ ഭാഗമായി അമ്മയുടെ കൂട്ടുകാരി അവനിൽ നോട്ടമിട്ടു . മെല്ലെ അവനുമായി ദീർഘദൂര യാത്രകൾ , അവനുമായി ഒഴിവുസമയങ്ങൾ ചിലവഴിക്കൽ , അവനുമായി സെക്‌സ് കാര്യങ്ങൾ സംസാരിക്കൽ , അവനുമായി സെക്‌സ് വീഡിയോകൾ കാണൽ അങ്ങനെയങ്ങനെ ആരംഭിച്ചു . എല്ലാം അവന്റെ അമ്മയുടെ അറിവോടെയായിരുന്നു . 'അമ്മ അവർക്കുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു .

അവനിലെ അവൾ മെല്ലെ മെല്ലെ ഒഴിഞ്ഞു തുടങ്ങി . അവർ തമ്മിലുള്ള ശാരീരിക ബന്ധങ്ങളും ആരംഭിച്ചു . ഏകദേശം ഒരു വർഷത്തെ പരിശീലനങ്ങൾക്കൊടുവിൽ അമ്മക്ക് മകനെ മകനായി തിരിച്ചുകിട്ടി . ഇതേ സമയത്ത് അമ്മയുടെ കൂട്ടുകാരിക്ക് അമേരിക്കയിലേക്കുള്ള വിസ കിട്ടുകയും അവർ അങ്ങോട്ട് പറക്കുകയും ചെയ്തു . പക്ഷെ അമ്മയുടെ കൂട്ടുകാരിയെ കിട്ടാതായപ്പോൾ അവനിലെ അവൻ പ്രശ്‌നക്കാരനായി തുടങ്ങി .

അമ്മയുടെ മറ്റുള്ള കൂട്ടുകാരികളെയൊക്കെ അവൻ കൈവെച്ചു തുടങ്ങി . ശല്യം സഹിക്കാതായപ്പോൾ 'അമ്മ അവനെ അമ്മയുടെ ചേച്ചിയുടെ വീട്ടിലാക്കി . അവിടെയും അവന്റെ ലീല വിലാസങ്ങൾ തുടർന്നുകൊണ്ടിരുന്നു . അമ്മക്ക് ഒന്നും ഉപദേശിക്കുവാനാകാത്ത വിധത്തിൽ !!!.

നമ്മുടെ കൊച്ചു കേരളത്തിൽ നാമറിയാതെ പലതരം സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു . പണ്ടൊക്കെ ഒളിഞ്ഞും പാത്തും നടന്നിരുന്ന

ട്രാൻസ് ജെൻഡർസ്  ഇന്നിപ്പോൾ സമൂഹമധ്യത്തിലേക്ക് ഇറങ്ങിവന്നിരിക്കുന്നു . നമ്മുടെ നാട്ടിലെ ബസുകളിലും തീവണ്ടികളിലും തിരക്കുള്ളയിടത്തൊക്കെ പെണ്ണുങ്ങളെ ജാക്കി വെക്കാനും തോണ്ടുവാനുമായി ഒരു വിഭാഗം ഞരമ്പു  രോഗികൾ ഉണ്ടായിരുന്നു.

ഈയിടെയായി പെണ്ണുങ്ങളിൽ നിന്നും പ്രതികരണം കിട്ടുന്നതുകൊണ്ട് പലരും ഇക്കളികൾക്ക് നിൽക്കാറില്ല . സാധാരണ പെണ്ണുങ്ങൾ പൊതുവെ ഇക്കാര്യങ്ങളിൽ പ്രതികരിക്കാറില്ല . പക്ഷെ ട്രാൻസുകളും ലെസ്ബിയൻസും ബൈ സെക്ഷ്വൽസും ഒക്കെ അപ്പപ്പോൾ പ്രതികരിക്കുന്നതുകൊണ്ട് ബസിലായാലും ഉത്സവപ്പറമ്പിലായാലും സോഷ്യൽ മീഡിയയിൽ ആയാലും ആണുങ്ങളിലെ ഞരമ്പുകള്‍ എല്ലാം നിർത്തുന്നതാണ് നല്ലത് .

ആണിനെ ഉത്തേജിപ്പിക്കുന്ന ഭംഗിയിലാണ് ട്രാൻസ് വസ്‌ത്രധാരണവും മേക്കപ്പും ഒക്കെ ചെയ്തു നടക്കുന്നത് . കൂടാതെ വടിവൊത്ത ശരീരഭാഗങ്ങൾ കാണിക്കുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല . അവരുടെ പ്രണയവും സെക്‌സും എല്ലാം വളരെ ഉത്തേജകമാണ്. സോഷ്യൽ മീഡിയയിലാണ് അവരുടെ കളികളും പണം പിടുങ്ങലുകളും ഏറെ നടക്കുന്നത് .

publive-image

വിദേശങ്ങളിൽ വീടുകളിലെ ബെഡ്‌റൂമിൽ ഇരുന്നുകൊണ്ട് നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് ആയിരങ്ങൾ ഡോളറിൽ തട്ടിയെടുക്കുന്ന ഈ വിഭാഗക്കാർ പാവപെട്ട മലയാളി കോടീശ്വരപുത്രന്മാരെക്കൊണ്ടും കോടീശ്വരന്മാരെക്കൊണ്ടും അവരുടെ നഗ്നത കാണണമെന്ന് അഭ്യർഥിക്കുകയും ചെയ്തിട്ട് അവരത് റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത അനുഭവങ്ങൾ ഒട്ടനവധിയാണ് .

ആരും ഒന്നും വെളിയിൽ പറയുന്നില്ല . കേരളത്തിലെ നാദാപുരത്തുള്ള ഒരു ട്രാൻസ് പെൺകുട്ടി ഇതുപോലെ ആണുങ്ങളെ യാഹൂ ചാറ്റിലൂടെയും പാൽടാക്ക് ചാറ്റിലൂടെയും പരിചയപ്പെട്ട് അവരെ പ്രണയിച്ചു അവശരാക്കി പണം പിടുങ്ങി അവരെ തേച്ചുകടന്നുകളയുന്ന ഒരു രീതിയുണ്ടായിരുന്നു . 15 വയസിൽ വിവാഹിതയായ അവൾക്ക് ആണുങ്ങളോട് അടങ്ങാത്ത കലിപ്പായിരുന്നു .

അക്കളികളിൽ അന്ന് കുറെ ആണുങ്ങൾ ജീവിതം അവസാനിപ്പിച്ചപ്പോൾ അവളതിൽ സന്തോഷം കണ്ടെത്തിയിരുന്നു . ആ ട്രാൻസ് പെൺകുട്ടിയാണ് ഇന്ന് ദുബായിലെ ഒരുലക്ഷത്തോളം വരുന്ന മലയാളി വീട്ടമ്മമാരുടെ എഫ്ബി ഗ്രൂപ്പിന്റെ അഡ്മിൻ എന്നത് അറിയുമ്പോഴാണ്‌ നിഗൂഢതകൾ ബാക്കിയാകുന്നത് .

സോഷ്യൽ മീഡിയയിലെ ആൺസുഹൃത്തുക്കളോട് പറയുവാനുള്ളത് : സിനിമ മോഹവുമായി എഫ്ബിയിൽ വിലസുന്ന പെൺകുട്ടികൾ , വീട്ടമ്മമാർ , മോഡൽ , ഫാഷൻ മേഖലകളിൽ ജോലിയെടുക്കുന്ന പെൺകുട്ടികൾ , സാഹിത്യം എഴുത്ത് വായന എന്നീ മേഖലകളിൽ വിലസുന്ന പേന സുഹൃത്തുക്കൾ , ഇവരോടോന്നും കൂടുതൽ അടുക്കുവാനോ രാത്രികാല ഫോൺ കോളുകൾക്കോ പോകാതിരിക്കുക .

ഒട്ടുമിക്കവരും അവസരവാദികളും അവസരങ്ങൾ അന്വേഷിക്കുന്നവരുമൊക്കെയാണ് . അവർ വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ അവരും നിങ്ങളെ തേച്ചൊട്ടിച്ചേക്കാം . നല്ല കുടുംബത്തിൽ പിറന്ന നല്ല പെൺകുട്ടികളുമായോ, നല്ല വീട്ടമ്മമാരുമായോ സൗഹാർദ്ദത്തിൽ ഏർപ്പെട്ടാൽ കുറച്ചൊക്കെ നാണക്കേടുകൾ ഒഴിവാക്കാം . സൂക്ഷിച്ചാൽ ദുഖിക്കേണ്ട !!

അതുപോലെ മാല പാർവതിമാരോടും പ്രതികരണ തൊഴിലാളികളായ മറ്റു സ്ത്രീ എഴുത്തുകാരോടും പറയുവാനുള്ളത് : ഇന്നിപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും സിനിമാക്കാരും കച്ചവടക്കാരും പോലീസുകാരും കളക്ടർമാരും എല്ലാം മുട്ടുകുത്തുന്നത് അവരുടെ എതിരാളികളുടെ മുന്നിലോ

ശത്രുക്കളുടെ മുന്നിലോ അല്ല . സ്വന്തം മക്കളാണ് അവരെയൊക്കെ മുട്ടുകുത്തിക്കുന്നത് . അത് ആണായാലും പെണ്ണായാലും !!! മുഖ്യന്റെ മകളായാലും സെക്രട്ടറിയുടെ മകനായാലും !

മുജ്ജന്മ ശത്രുക്കൾ ആരോ ജനിച്ചു സൽപുത്രനായ് ഇജ്ജന്മമത്രയും കണ്ണീരിലാഴ്‌ത്തുവാൻ എന്ന ആപ്തവാക്യം ഓർമ്മിച്ചുകൊണ്ട് !!!

രാത്രി ഒന്നരക്ക് അയൽവക്കത്തെ കൂട്ടുകാരന്റെ ഭാര്യക്ക് ചാറ്റിൽ ഹായ് പറഞ്ഞുകൊണ്ട് വിജയനും

സ്വന്തം ഭാര്യയുടെ കൂട്ടുകാരിക്ക് വീഡിയോക്ലിപ്പുകൾ അയച്ചുകൊണ്ട് ദാസനും

Advertisment