വിസിയെ അങ്ങോട്ടുപോയി കാണുന്ന മുഖ്യമന്ത്രി (ഇ.എം.എസ്) മാരുണ്ടായിരുന്ന നാടാണിത്. ആ കസേരയിലിരിക്കുന്ന പുംഗവന്മാരാണിപ്പോള് ഹൈക്കോടതിയുടെ തിണ്ണ നിരങ്ങുന്നത്. ആത്മാഭിമാനമുള്ളവരാരും ആ കസേരയിലിരുപ്പില്ലേ ? ഇനി ഗവര്‍ണര്‍ തീരുമാനിക്കും വരെ കാത്തിരിക്കും അവര്‍. അതു കഴിഞ്ഞോ ? - 'നിലപാടി'ല്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍