ദേശീയം
അടിയന്തിരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ശശി തരൂർ. അടിയന്തിരാവസ്ഥയിൽ മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ എതിർപ്പുകളും അടിച്ചമർത്തപ്പെട്ടു. ആയിരങ്ങൾക്ക് ഇക്കാല കഘട്ടത്തിൽ വീട് നഷ്ടപ്പെട്ടു. ശശി തരൂരിനെതിരെ കോൺഗ്രസിൽ അതൃപ്തി രൂക്ഷമാവുന്നു. തരൂരിന്റെ ലക്ഷ്യം തിരുവനന്തപുരത്ത് ബി.ജെ.പിക്ക് നിലമൊരുക്കി പാർട്ടി വിടാനെന്ന അഭ്യൂഹവും ശക്തമാവുന്നു
ഗഗൻയാൻ പ്രൊപ്പൽഷൻ സിസ്റ്റം ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു, പരീക്ഷണം 30 സെക്കൻഡ് നീണ്ടുനിന്നു