ന്യൂസ്
റോഡ് പശവച്ചാണോ ഒട്ടിക്കുന്നതെന്നും ലോകത്തെല്ലായിടത്തും മഴയും റോഡുമുണ്ടല്ലോയെന്നും ഹൈക്കോടതി. കൊള്ളരുതാത്ത റോഡുകളിൽ നമ്പർ വൺ ആകാനാണോ കേരളത്തിന്റെ ശ്രമം. കുഴിയുള്ളിടത്ത് മുന്നറിയിപ്പ് ബോർഡെങ്കിലും വയ്ക്കണ്ടേ. റോഡിലെ കുഴികൾക്ക് എൻജിനിയർമാർ വ്യക്തിപരമായി ഉത്തരവാദികളാകണമെന്നും ഹൈക്കോടതി. ഭൂരിഭാഗം റോഡുകളും മികച്ചതെന്ന ന്യായീകരണവുമായി സർക്കാർ. റോഡിലെ മരണക്കുഴിക്ക് മഴയെ പഴിച്ച് സർക്കാർ
ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്
തൃശൂര്‍ ഒഴികെ 13 ഡിസിസികളും പുനസംഘടിപ്പിക്കാനുറച്ച് കെപിസിസി. യുവാക്കള്‍ക്ക് പരിഗണനയെന്ന് പറയുമ്പോഴും പ്രവര്‍ത്തനം നിര്‍ത്തി വീട്ടില്‍ കയറിയ ഓടിത്തളര്‍ന്ന 'പടക്കുതിരകളെ' തിരഞ്ഞുപിടിച്ച് ലിസ്റ്റില്‍ കയറ്റിയതിനെതിരെയും പ്രതിഷേധം. പാര്‍ട്ടിയില്‍ സജീവമായിട്ടില്ലാത്ത 'പാര്‍ട്ടിക്കാരും' ലിസ്റ്റില്‍. ഡിസിസി പ്രസിഡന്റുമാരാകാന്‍ പരിഗണിക്കപ്പെടുന്നവര്‍ ഇവരൊക്കെ...