Social Media
ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ജനകീയ നേതാവാണ് ഉമ്മൻചാണ്ടിയെങ്കിൽ ജനങ്ങളിൽ നിന്നും അകന്നു കഴിയുന്ന ഒറ്റപ്പെട്ട തുരുത്താണ് പിണറായി വിജയൻ; സഹാനുഭൂതിയുടെയും മാനുഷിക മൂല്യങ്ങളുടെയും ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയെങ്കിൽ പകയുടെയും പ്രതികാരത്തിൻ്റെയും ക്രൗര്യമുഖമാണ് പിണറായി വിജയൻ; പിണറായി വിജയനെ ആരെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിയോട് മാത്രമാണ്; ഉമ്മൻചാണ്ടിയെന്ന ജനനേതാവുമായി താരതമ്യം ചെയ്യാനുള്ള ഒരു അർഹതയും പിണറായി വിജയനില്ല; ഷിബു ബേബി ജോണ്‍ പറയുന്നു
മോദിയുടെ ചെവിയില്‍ പിടിച്ച് സ്കൂളിലേക്ക് കൊണ്ടുപോകുന്ന ശ്രീരാമന്; പ്രധാനമന്ത്രിയെ ട്രോളി ശശി തരൂര്‍
"രണ്ട് ദുരന്തത്തോടും രണ്ട് തരം സമീപനം, പാവപ്പെട്ടവന്റെ ദുഃഖം അറിയാമെന്നു പറയുന്ന മുഖ്യമന്ത്രീ, ഈ സമീപനം സ്വീകരിക്കാൻ താങ്കൾക്ക് എങ്ങനെ കഴിഞ്ഞു; തകരക്കൂരയില്കഴിയുന്നവന്റെ മരണത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം നൽകുന്നു; വിമാനദുരന്തത്തിൽ മരിച്ചവന് പത്തുലക്ഷവും; ലായത്തിൽ കഴിയുന്നവർക്ക് മുഖ്യമന്ത്രി നൽകുന്ന ധനസഹായമല്ലാതെ മറ്റൊന്നും ലഭിക്കാനിടയില്ല. വിമാനദുരന്തത്തിൽ മരിക്കുന്നവന് ഇൻഷുറൻസും മറ്റ് നഷ്ടപരിഹാരവുമായി കോടികൾ ലഭിക്കും; വിമർശനവുമായി ബി.ജെ.പി
ആംബുലന്‍സുകളെത്തുന്നതിനു മുമ്പേ സ്വന്തം വാഹനങ്ങളിലെത്തി പരിക്കേറ്റവരെയും കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാര്‍; ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ കയറി പഞ്ഞിയെടുത്ത് രക്തം തുടച്ച് മാറ്റി മുറിവ് കെട്ടുന്ന ടാക്സി ഡ്രൈവര്‍മാര്‍; രക്തം ദാനം ചെയ്യാന്‍ വേണ്ടി തയ്യാറായി വന്നവരുടെ നീണ്ട ക്യൂ; ഇനി ബ്ലഡ് ആവശ്യമില്ലെന്ന് അറിയിപ്പ് കേട്ടപ്പോള്‍ വാടാ വേറെ ആശുപത്രിയിലേക്ക് പോയി നോക്കാമെന്ന് പറഞ്ഞ് പറക്കുന്ന ഫ്രീക്കന്മാര്..; അധ്യാപകന്റെ കുറിപ്പ്
ഞാൻ മുൻപേ പറഞ്ഞിട്ടുള്ള കാര്യമാണ്; ഒരു ദുരന്തമുണ്ടാകുമ്പോള്‍ അതിൽ മരിച്ചവരുടെ പേരുകൾ മാധ്യമങ്ങളിൽ വെളിപ്പെടുന്നതിന് മുൻപ് അവരുടെ കുടുംബത്തെ അറിയിക്കുകയും പേര് മാധ്യമങ്ങളിൽ വെളിപ്പെടുത്താൻ അവരുടെ സമ്മതം വാങ്ങുകയും ചെയ്യണം; ഇക്കാര്യം ഞാൻ എത്ര പ്രാവശ്യം കേരളത്തിൽ പറഞ്ഞു എന്നറിയില്ല, പക്ഷെ കിം ഫലം? മുരളി തുമ്മാരുകുടി എഴുതുന്നു
ശരിയായ സമയം ഇതല്ലെങ്കിലും കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതു തന്നെ! വൈമാനികന് എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടിട്ടുള്ള റണ്‍വേയാണ് കരിപ്പൂരിലേത്; റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് സിസ്റ്റം ദയനീയമാണ്; കരിപ്പൂരിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്
ടേബിള്‍ടോപ്പ് റണ്‍വേ അപകടത്തിന്റെ വ്യാപ്തി കൂട്ടിയിരിക്കാമെങ്കിലും അതിനു കാരണമായത് അതല്ല ; എയർ ഇന്ത്യാ എക്സ്പ്രസ് 1344 വിമാനം റൺവേയുടെ പാതിഭാഗത്തായാണ് നിലം തൊട്ടത് ; ചെറുമഴയായാലും വിമാനത്തിന് പിന്നെ പ്രശ്നമാകുന്ന കാറ്റ് റൺവേയ്ക്കു കുറുകെ വീശുന്ന ക്രോസ് വിൻഡാണ്; കരിപ്പൂരിൽ ഇന്നലെ അതുമില്ലായിരുന്നു; പിന്നെ എന്തുകൊണ്ടാണ്, വിമാനം റൺവേയുടെ അറ്റത്തോളവും അതിനുമപ്പുറത്തേക്കും പാഞ്ഞുപോയത്?; വൈറല്‍ കുറിപ്പ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/CxcL1IHXjBxJhRHYNfG3.jpg)
/sathyam/media/post_banners/4Uylco9sEfzmePD6opL8.jpg)
/sathyam/media/post_banners/f5jU1yWGcYWHXAaGlakO.jpg)
/sathyam/media/post_banners/STmsZ1YewjOVHQliTxso.jpg)
/sathyam/media/post_banners/74fAEWrpYjgRRvbOUNTb.jpeg)
/sathyam/media/post_banners/WiVggpMt6eggtRw5VJjE.jpg)
/sathyam/media/post_banners/YNvO1gfttWWVNU0F5wwr.jpeg)
/sathyam/media/post_banners/LcBq8Wt9qwBs04nSCHuJ.jpg)
/sathyam/media/post_banners/0252WpDZOpykqmYxbmeY.jpg)
/sathyam/media/post_banners/R9EqIGqtkXXv1tcPNkqV.jpg)