Column
രാഷ്ട്രീയത്തിൽ ചില കടന്നലുകൾ കയറിക്കൂടിയപ്പോഴാണ് കേരളം ഇങ്ങനെയുള്ള ജീർണ്ണതയിലേക്ക് നീങ്ങിയത്. രാഷ്ട്രീയം മാത്രം പറഞ്ഞിരുന്നിടത്ത് പെണ്ണും കള്ളും കഞ്ചാവും കടന്നുകൂടി. തിരഞ്ഞെടുപ്പുകൾ ജയിക്കുവാൻ ആരെയും എന്തും പറയുന്ന സ്ഥിതി. ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിലും അതുകഴിഞ്ഞുമൊഴുകിയ ജനങ്ങള്‍ വേറിട്ടൊരു രാഷ്ട്രീയത്തിന്റെ ആരാധകരാണ്. അത് മനസിലാക്കാത്തവർക്ക് പുതുപ്പള്ളി ആവർത്തിക്കും - ദാസനും വിജയനും
രാഷ്ട്രീയം കളിക്കാനല്ല ഉച്ചകോടി: ഒറ്റ തെരഞ്ഞെടുപ്പ്, ഭാരതം എന്ന പേരു മാറ്റം തുടങ്ങിയവ പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ പേരിൽ ജനകീയ വിഷയങ്ങളിൽനിന്നു ശ്രദ്ധ തിരിക്കാമെന്നതാകും ബിജെപിയുടെ താത്പര്യം: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ ! ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു
വിലകൂട്ടി വില കൂട്ടി യുവാക്കളെ മദ്യത്തില്‍ നിന്നകറ്റിയത് സര്‍ക്കാര്‍ ? ഒരു ചെറുതടിച്ചു വാഹനമോടിച്ചാലും പോലീസ് പിടിക്കുമെന്നായതും യുവാക്കളെ മയക്കു മരുന്നിലേയ്ക്ക് എത്തിച്ചു. സര്‍ക്കാര്‍ കൂലിക്ക് പ്രസംഗിക്കുന്ന സാംസ്കാരിക നായകരുടെ വാക്ക് കേട്ടപ്പോള്‍ ഒരു തലമുറ നടന്നടുത്തത് ലഹരിയിലേയ്ക്ക്. ചികിത്സ രോഗത്തിനാകരുത്, രോഗകാരണത്തിനാകണം. അതില്ലാതെ കുരുന്നിന് കൊടുക്കുന്ന മാപ്പിനെന്തര്ത്ഥം ?- ദാസനും വിജയനും
ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും
നെല്ലിക്കയുടെ സ്വഭാവഗുണമുള്ള ഈ വല്യേട്ടൻ ഇഷ്ടപ്പെട്ടിരുന്ന വഴികൾ അവാർഡുകൾക്കപ്പുറം വ്യത്യസ്തമായ സിനിമകൾ എന്നതായിരുന്നു. സ്ക്രീനിൽ പകർന്നാടിയപ്പോൾ പിന്നെയും തേടിയെത്തിയതാണ് അവാർഡ്. ഭരണപക്ഷ മന്ത്രിയെ കുരിശിലേറ്റിയ ചിത്രമായിട്ടും 'ന്നാ താൻ കേസ് കൊട്' അംഗീകാരം നേടി ! ഇത്തവണത്തെ അവാർഡിനുണ്ടൊരു സ്വർണ്ണത്തിളക്കം - ദാസനും വിജയനും
ഉമ്മന്‍ ചാണ്ടിയുടെ മരണം മലയാളിയെ പഠിപ്പിച്ച പാഠം എന്ത് ? ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷമുള്ള ഈ പൊക്കിപ്പറച്ചിലുകളെന്തിന് ? കോയമ്പത്തൂര്‍ക്ക് സിഡി തേടി പോയവര്‍ ബാംഗ്ലൂര്‍ മുതല്‍ പുതുപ്പള്ളിവരെ ഓരോ മുക്കിലും മൂലയിലും ഓടി നടന്ന് ജനാഭിപ്രായം പുറംലോകത്തെ കാണിച്ചുകൊണ്ടിരുന്നു. കാലം കരുതിവച്ച നീതിയോടെ രാജാവിന് മടക്കം - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/IYzmI04yd1JcHJSp3egI.jpg)
/sathyam/media/media_files/P9lX0fJKEcYChBl1PiKQ.jpg)
/sathyam/media/media_files/qeGEih1cILQvtMjKb57l.jpg)
/sathyam/media/media_files/9aVSA5rDMR9uWdzYWMSN.jpg)
/sathyam/media/media_files/0P8kD4S6WNqFSzTrUViq.jpg)
/sathyam/media/media_files/ZzN3auLnp7lVhc52AgAp.jpg)
/sathyam/media/media_files/nwdVT6QH3AOKPU5hApGR.jpg)
/sathyam/media/media_files/Wl0v1ONAYGBgUwwm1QDL.jpg)
/sathyam/media/media_files/yBfvrPdv3SXEs0WTy0Ei.jpg)
/sathyam/media/media_files/SPHV0TC5ekwX7ztTSXgo.jpg)