Column
മണിപ്പൂരിൽ കേന്ദ്രീകൃതമായി നടക്കുന്നത് കേരളത്തിൽ അങ്ങിങ്ങായി പലപ്പോഴായി അരങ്ങേറുന്നു. ആലുവയിലെ പൊന്നോമനയുടെ ദുരന്തവും മണിപ്പൂരിലെ നടുക്കുന്ന കാഴ്ചകളും തമ്മിലെന്ത് വ്യത്യാസം ? മലയാളിയുടെ നന്മമനസ് കൈമോശം വന്നോ ? ആലുവയും വാളയാറും വണ്ടിപ്പെരിയാറുമെല്ലാം അരാജകത്വത്തിന്റെ സിംബലുകൾ ! ഈ പോക്ക് പോയാൽ എല്ലാം ശരിയാകുമോ ? - ദാസനും വിജയനും എഴുതുന്നു
വിലകൂട്ടി വില കൂട്ടി യുവാക്കളെ മദ്യത്തില്‍ നിന്നകറ്റിയത് സര്‍ക്കാര്‍ ? ഒരു ചെറുതടിച്ചു വാഹനമോടിച്ചാലും പോലീസ് പിടിക്കുമെന്നായതും യുവാക്കളെ മയക്കു മരുന്നിലേയ്ക്ക് എത്തിച്ചു. സര്‍ക്കാര്‍ കൂലിക്ക് പ്രസംഗിക്കുന്ന സാംസ്കാരിക നായകരുടെ വാക്ക് കേട്ടപ്പോള്‍ ഒരു തലമുറ നടന്നടുത്തത് ലഹരിയിലേയ്ക്ക്. ചികിത്സ രോഗത്തിനാകരുത്, രോഗകാരണത്തിനാകണം. അതില്ലാതെ കുരുന്നിന് കൊടുക്കുന്ന മാപ്പിനെന്തര്ത്ഥം ?- ദാസനും വിജയനും
ആപ്പ് മുതലാളി ഖത്തറിൽ മെസിയുമായി പന്തുകളിക്കുമ്പോൾ മുംബൈയിൽ ഷാരൂഖുമായി ഡിന്നർ കഴിക്കുമ്പോൾ ആപ്പ് കമ്പനി വസ്ത്രങ്ങളിട്ട് ക്രിക്കറ്റുകാർ സിക്സറുകൾ അടിക്കുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ മക്കൾക്കുവേണ്ടി പണം മുടക്കിയ പാവപ്പെട്ടവന്റെ കണ്ണുനീർ വീണത് കാണാതെ പോകരുത്. ദൈവം അത് കണ്ടു. എത്ര ഉയരത്തിൽ പറന്നാലും സമ്മാനങ്ങൾ വാങ്ങുവാൻ താഴെ വന്നല്ലേ പറ്റൂ. അതുമിപ്പോൾ കാണാൻ കഴിയും. കണ്ണീർവീണ ഒരു കത്ത് - ദാസനും വിജയനും
നെല്ലിക്കയുടെ സ്വഭാവഗുണമുള്ള ഈ വല്യേട്ടൻ ഇഷ്ടപ്പെട്ടിരുന്ന വഴികൾ അവാർഡുകൾക്കപ്പുറം വ്യത്യസ്തമായ സിനിമകൾ എന്നതായിരുന്നു. സ്ക്രീനിൽ പകർന്നാടിയപ്പോൾ പിന്നെയും തേടിയെത്തിയതാണ് അവാർഡ്. ഭരണപക്ഷ മന്ത്രിയെ കുരിശിലേറ്റിയ ചിത്രമായിട്ടും 'ന്നാ താൻ കേസ് കൊട്' അംഗീകാരം നേടി ! ഇത്തവണത്തെ അവാർഡിനുണ്ടൊരു സ്വർണ്ണത്തിളക്കം - ദാസനും വിജയനും
ഉമ്മന്‍ ചാണ്ടിയുടെ മരണം മലയാളിയെ പഠിപ്പിച്ച പാഠം എന്ത് ? ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്തിട്ട് മരണശേഷമുള്ള ഈ പൊക്കിപ്പറച്ചിലുകളെന്തിന് ? കോയമ്പത്തൂര്‍ക്ക് സിഡി തേടി പോയവര്‍ ബാംഗ്ലൂര്‍ മുതല്‍ പുതുപ്പള്ളിവരെ ഓരോ മുക്കിലും മൂലയിലും ഓടി നടന്ന് ജനാഭിപ്രായം പുറംലോകത്തെ കാണിച്ചുകൊണ്ടിരുന്നു. കാലം കരുതിവച്ച നീതിയോടെ രാജാവിന് മടക്കം - ദാസനും വിജയനും
നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)
ഫ്രഞ്ച് ചാരക്കേസില്‍ അനില്‍ നമ്പ്യാരെ തിരഞ്ഞ് പോലീസ് നെട്ടോട്ടമോടുമ്പോള്‍ നമ്പ്യാരെവിടെയുണ്ടെന്ന് കൃത്യമായി അറിയുന്ന ഒരാള്‍ അന്നത്തെ ഡിജിപി കെ.ജെ ജോസഫായിരുന്നു. നമ്പ്യാരെ 3 ദിവസംകൂടി മാറ്റി നിര്‍ത്താന്‍ പറഞ്ഞതും ഡിജിപി തന്നെ. കേരളം കണ്ട വേറിട്ടൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു 'പട്ടാളം ജോസഫ്' ! മാധ്യമങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള അന്തര്‍ധാര അന്നങ്ങനെയൊക്കെയായിരുന്നെങ്കില്... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (രണ്ടാം ഭാഗം)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/qeGEih1cILQvtMjKb57l.jpg)
/sathyam/media/media_files/9aVSA5rDMR9uWdzYWMSN.jpg)
/sathyam/media/media_files/0P8kD4S6WNqFSzTrUViq.jpg)
/sathyam/media/media_files/ZzN3auLnp7lVhc52AgAp.jpg)
/sathyam/media/media_files/nwdVT6QH3AOKPU5hApGR.jpg)
/sathyam/media/media_files/Wl0v1ONAYGBgUwwm1QDL.jpg)
/sathyam/media/media_files/yBfvrPdv3SXEs0WTy0Ei.jpg)
/sathyam/media/media_files/SPHV0TC5ekwX7ztTSXgo.jpg)
/sathyam/media/post_banners/EG4LPW69HX67QwkyeQXk.jpg)
/sathyam/media/post_banners/HadQ9nDfO13IsaZVn0c4.jpg)