Social Media

" വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.'' ! അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരിൽ നിന്നും  വേട്ടയാടപ്പെട്ടതിന്‍റെ അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തക വിനീത വേണു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പോലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം,  ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി,  പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസമെന്നും വിനീതunused
" വേട്ടയാടി മതിയായില്ലെങ്കിൽ കാൾടെക്സ് ജങ്ഷനിൽ വന്ന് നിൽക്കാം. തല ഉയർത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീർത്തേക്കണം.'' ! അഞ്ച് വര്‍ഷക്കാലമായി താനും കുടുംബവും പൊലീസില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും സിപിഎം പ്രവര്‍ത്തകരിൽ നിന്നും വേട്ടയാടപ്പെട്ടതിന്‍റെ അനുഭവങ്ങൾ പങ്കുവച്ച് മാധ്യമ പ്രവർത്തക വിനീത വേണു. അഞ്ച് വര്‍ഷത്തിനിടെ ഏഴു തവണ പോലീസുകാരനായ ഭര്‍ത്താവിന് സ്ഥലം മാറ്റം, ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വക വധഭീഷണി, പരാതി നല്‍കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള പരിഹാസമെന്നും വിനീത
'പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു; എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛൻ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്‌.യു പ്രവർത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോൾ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാൾ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും. കുറേ നാൾ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛൻ തമാശ പൊട്ടിക്കും'-രമേശ് ചെന്നിത്തലയുടെ ജന്മദിനത്തില്‍ മകന്‍ രമിത് ചെന്നിത്തല എഴുതിയ കുറിപ്പ്‌കേരളം
'പ്രതിപക്ഷ നേതാവ് അല്ലാതായതോടെ ഇന്നോവയും പോലീസും എസ്‌ക്കോർട്ടും ആ നിമിഷം തന്നെ അദ്ദേഹം വേണ്ടെന്നു വച്ചു; എന്റെ ചെറിയ ബ്രിയോ കാറിലാണ് അച്ഛൻ സത്യപ്രതിജ്ഞയ്ക്ക് നിയമസഭയിലേക്ക് പോയത്. പദവി ഉള്ളതും ഇല്ലാത്തതും അച്ഛനെ ബാധിക്കുന്നതേയില്ല. കെ.എസ്‌.യു പ്രവർത്തകനായിരിക്കെ പല സ്ഥലങ്ങളിലും യോഗത്തിന് പോകുമ്പോൾ ഭക്ഷണത്തിനോ ബസ് കൂലിക്കോ കാശ് തികയാത്തതും പത്രതാൾ വിരിച്ചു കിടന്ന കഥയൊക്കെ പങ്ക് വയ്ക്കും. കുറേ നാൾ മനോരമയിലും മാതൃഭൂമിയിലും കിടന്നന്നുറങ്ങി എന്ന് അച്ഛൻ തമാശ പൊട്ടിക്കും'-രമേശ് ചെന്നിത്തലയുടെ ജന്മദിനത്തില്‍ മകന്‍ രമിത് ചെന്നിത്തല എഴുതിയ കുറിപ്പ്‌