Recommended
ബ്രഹ്മപുരം ഡീസൽ പ്ലാന്റ് അഴിമതിക്കേസ് അധികാരികള്‍ക്കുള്ള 'മുന്നറിയിപ്പ്'. അധികാരമുപയോഗിച്ചുള്ള എടുത്തുചാട്ടങ്ങൾ ഭാവിയില്‍ നിയമക്കുരുക്കിലാക്കും. കെഎസ്ഇബിയുടെ ഫ്രഞ്ച് കരാർ പാരമ്പര്യ ഊർജപദ്ധതികൾ സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനം മറയാക്കി. സർക്കാർ അനുമതിയില്ലാത്ത കരാറിന് അനുമതി നൽകിയത് സി.വി പത്മരാജനെ പ്രതിയാക്കി. വി.എസ് നയിച്ച ഒരു പോരാട്ടം കൂടി വിജയത്തിലെത്തുമ്പോൾ
പാലക്കാട് ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പക്ഷപാതപരമായി ഉപദ്രവിക്കുന്നെന്ന് കാണിച്ച് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ യുഡിഎഫിന്റെ പരാതി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി ബീറ്റ് റിപോർട്ടറെ മാറ്റി ചാനല്‍ മാനേജ്മെന്റ്. പകരം റിപ്പോര്‍ട്ടര്‍ക്ക് ചുമതല. ഫലം കണ്ടത് റിപ്പോര്‍ട്ടറെ മാറ്റിയില്ലെങ്കില്‍ ചാനല്‍ പരിപാടികള്‍ ബഹിഷ്കരിക്കുമെന്ന മുന്നറിയിപ്പ്
മതാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിന് ഗോപാലകൃഷ്ണനെതിരേ കേസ് വരുന്നു. ഐഎഎസുകാര്‍ക്കിടയില്‍ വേർതിരിവ് ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഗ്രൂപ്പുണ്ടാക്കിയതെന്ന സസ്പെൻഷൻ ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസിന് പരാതി. പുറത്തു നിന്നുള്ള പരാതിയിൽ കേസെടുക്കാമോയെന്ന് പൊലീസിന് സംശയം. ഡൽഹിയിൽ 'കേമനാ'വാൻ നോക്കിയ ഗോപാലകൃഷ്ണനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
മലപ്പുറവും മുനമ്പവുമൊക്കെ ചില കേന്ദ്രങ്ങളുടെ രാഷ്ട്രീയ അജണ്ടയോ ? സമുദായങ്ങളെ തമ്മിലകറ്റി അവര്‍ക്കിടയിലേയ്ക്ക് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്. കാഫിറും വക്കഫുമൊക്കെ പറഞ്ഞ് കേരള ജനതയെ തൂക്കി വില്ക്കാന് ശ്രമിക്കുന്ന ചെന്നായ്ക്കളെ സൂക്ഷിച്ചില്ലെങ്കില്‍ നാടിനാപത്ത് - ദാസനും വിജയനും
സീ പ്ലെയിൻ ഇറങ്ങിയാൽ ചത്തുപോകുമെന്ന് പറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ എവിടെ മാറ്റി പാര്പ്പിച്ചിട്ടാണാവോ കായലില്‍ വിമാനം ഇറങ്ങിയത് ? കേരളം എന്തൊക്കെ നേടിയോ അവയെയൊക്കെ നഖശിഖാന്തം എതിര്‍ത്തൊരു കാലം കമ്യൂണിസ്റ്റുകള്‍ മറക്കുമോ ? എല്ലാറ്റിനെയും എല്ലാ കാലത്തും എതിർക്കാൻ പറ്റുമോ എന്നല്ല അനിവാര്യമായവയെ ഒരു കാലത്തും എതിര്‍ക്കില്ലെന്ന് വ്യക്തമാക്കാന്‍ തയ്യാറുണ്ടോ - മുഖപ്രസംഗം
പത്തു മിനിറ്റിൽ തീർക്കാവുന്ന മുനമ്പം ഭൂപ്രശ്നത്തിൽ സർക്കാരിന്റെ ഉഴപ്പ് മനപൂർവ്വമോ ? മുസ്ലീം സംഘടനകളും മുസ്ലീംലീഗും പറയുന്നത് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും അവകാശം താമസക്കാർക്കെന്നും. സംശയമുള്ളത് സര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മാത്രം. ഭൂമിയിൽ അവകാശമില്ലെന്ന് വഖഫ് ബോർഡ് കോടതിയിൽ പറഞ്ഞാൽ തീരുന്ന പ്രശ്നം മാത്രം. മുനമ്പത്ത് ശാശ്വത പരിഹാരമുണ്ടാക്കാതെ ഉരുണ്ടുകളിച്ച് സർക്കാർ
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാടം തുറന്നപ്പോൾ ചാരിതാര്‍ത്ഥ്യത്തോടെ ജോസ് കെ മാണിയും തോമസ് ചാഴികാടനും. പദ്ധതി വിഭാവനം ചെയ്തതും അനുമതി വാങ്ങി പണി തുടങ്ങിയതും ജോസ് കെ മാണിയുടെ കാലത്തും ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയാക്കിയത് തോമസ് ചാഴികാടന്റെ കാലത്തും. യാത്രാക്കാരുടെ ദുരിതം മാറ്റാന്‍ ജോസ് കെ മാണി വിഭാവനം ചെയ്ത മറ്റൊരു പദ്ധതികൂടി യാഥാര്‍ഥ്യമാകുമ്പോള്‍