അഭിമുഖം
ഒരു നൂറ്റാണ്ടോളമെത്തിയിട്ടും സിപിഐയില്‍ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ? പാര്‍ട്ടിയില്‍ വിമർശനങ്ങളുണ്ട്, പക്ഷേ സ്വയം വിമർശനമില്ല. 1979 ല്‍ പികെവിക്കൊപ്പം എല്‍ഡിഎഫില്‍ അംഗമായിരുന്ന എന്നെ ഒഴിവാക്കിയത് കാനം രാജേന്ദ്രന്. പി രാജു എന്നോടു പങ്കുവച്ച ദുഖങ്ങളാണ് ഞാന്‍ തുറന്നുപറഞ്ഞത്. മനസുതുറന്ന് മുന്‍ മന്ത്രി കെഇ ഇസ്മായില്‍ - അഭിമുഖം
ഇത് വെറുപ്പിന്റെ ഭരണമാണ്. ആ വർഗീയതയാണ് എതിർക്കപ്പെടേണ്ടത്. ഫാ. സ്റ്റാൻ സ്വാമിയെ ജയിലിട്ടു മരണത്തിലേയ്ക്ക് നയിച്ച ഭരണകൂടമല്ലേ ? ഇന്ത്യൻ ജനാധിപത്യം എപ്പോഴും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. 1977 ലും 2024 ലും അതാണ് കണ്ടത്. ന്യൂസ്റൂമുകള്‍ അരാഷ്ട്രീയമായി മാറുന്നു. മലയാളത്തിലുള്ളത് 19 -ാം നൂറ്റാണ്ടിലെ പത്രഭാഷ. ഇനി ഭാവി ഓൺലൈൻ മാധ്യമങ്ങള്‍ക്ക് - രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ആര് രാജഗോപാലുമായി അഭിമുഖം
മാധ്യമ രംഗത്ത് 2014 ന് മുന്‍പും ശേഷവും എന്നായി കാലഘട്ടങ്ങള്‍ മാറ്റിയെഴുതപ്പെടാം. വർഗീയതയെ എങ്ങനെ വിമർശിക്കാതിരിക്കാം എന്നതാണ് മാധ്യമ രംഗത്തെ പുതിയ പ്രതിഭാസം. സ്റ്റേറ്റില്‍ പ്രധാന പ്രതിപക്ഷം ആകേണ്ടത് മാധ്യമങ്ങളാണ്. പക്ഷേ അങ്ങനെ സംഭവിക്കാതെ പോകുന്നതാണ് ഇപ്പോഴത്തെ ദുരന്തം - 'ദ ടെലഗ്രാഫ്' മുന്‍ എഡിറ്റര്‍ 'ആര് രാജഗോപാലു'മായി അഭിമുഖം
എസ്എസ്എൽസി, +2 പരീക്ഷകളും നോമ്പും നടക്കുമ്പോള്‍ കുടുംബത്തിന് താങ്ങാകേണ്ട അമ്മ(ആശ)മാരാണ് സെക്രട്ടറിയേറ്റ് നടയില്‍ പോരാട്ടത്തിലുള്ളത്. മന്ത്രി ചര്‍ച്ചക്കു വിളിച്ചത് നിങ്ങളുടെ ഡിമാന്റുകള്‍ ശരിയല്ല, നിങ്ങള്‍ക്ക് നല്കാന് പണമില്ലെന്ന് പറയാനായിരുന്നു. പിന്നാലെ ഭീക്ഷണിയും. ചരിത്രത്തിലാദ്യമായി വനിതകള്‍ തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ഉപരോധത്തിനിറങ്ങുമ്പോള് നിലപാട് വ്യക്തമാക്കി എസ്. മിനി
വിവാഹത്തെക്കുറിച്ചുള്ള പുതിയ തലമുറയുടെ മാറുന്ന കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് യുവാക്കള്‍ക്കായി 'സെക്കുലര്‍ മാട്രിമോണി' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം സ്ഥാപിച്ചു തുടക്കം. പേരിലുമുണ്ടൊരു തലതിരിവ് - മനു മനുഷ്യജാതി ! വേറിട്ട വഴിയെന്നും തലതിരിഞ്ഞ വഴിയെന്നും സമൂഹം വിമര്‍ശിക്കുന്ന ആശയങ്ങളിലൂടെ വെല്ലുവിളിയായി ഒരു സഞ്ചാരം - മനുഷ്യജാതിയുടെ 'പുത്രന്' മനുവുമായി അഭിമുഖം
വ്യക്തിപൂജ പോയി 'പിണറായി സ്തുതി' എന്നൊരു സാഹിത്യശാഖ തന്നെ രൂപപ്പെട്ടിരിക്കുന്നു. അത് കൈകൊട്ടിക്കളിയായി മാറി. 1980 ൽ ഇ.എം.എസിനോട് മുഖ്യമന്ത്രിയാവാൻ പറഞ്ഞു. ഞാൻ മരിച്ചാൽ വേറെ ആളുകളുണ്ടാവില്ലേ എന്നായിരുന്നു മറുപടി. പിണറായിക്കെന്തുകൊണ്ട് ഇ.എം.എസാകാന്‍ സാധിക്കുന്നില്ല. എസ്.എഫ്.ഐ കാരണം ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കാമ്പസ് വിടുന്നതാണ് കാലം. സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സിപി ജോണ്‍