ന്യൂസ്
ഹൈടെക്ക് എന്ന് അഭിമാനിച്ചിരുന്ന കേരളത്തിൽ 272 സ്കൂളുകൾ ബലക്ഷയമുള്ളവ. 95 സ്കൂളുകൾക്ക് രണ്ടുവർഷമായുള്ളത് അൺഫിറ്റ് സർട്ടിഫിക്കറ്റ്. ബലക്ഷയമുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചു കളയണമെന്ന് തദ്ദേശ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളുടെയും സുരക്ഷ പരിശോധിക്കാൻ കേന്ദ്രസർക്കാർ. ബലക്ഷയമുള്ള കെട്ടിടങ്ങളിൽ ക്ലാസ് മുറികൾക്ക് പകരം സ്റ്റോർ റൂം, പാചകപ്പുര എന്നിങ്ങനെയാക്കിയും തട്ടിപ്പ്. സ്കൂൾ സുരക്ഷ വീണ്ടും ചോദ്യചിഹ്നമാവുമ്പോൾ
വയനാട്ടിലെ ഉരുൾ ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും ടൗൺഷിപ്പിലെ ഒരു വീട് പോലും പൂർത്തിയായില്ല. മേൽനോട്ടത്തിന് മുഖ്യമന്ത്രിയുടെയും ചീഫ്സെക്രട്ടറിയുടെയുമെല്ലാം സമിതികളുണ്ടെങ്കിലും നിർമ്മാണത്തിൽ ഇഴച്ചിൽ. ടൗൺഷിപ്പിൽ നിർമ്മിക്കേണ്ടത് അഞ്ച് സോണുകളിലായി 410വീടുകൾ. ചെലവ് 351.48 കോടി. നൂറിലധികം വീടുകൾ വാഗ്ദാനം ചെയ്ത 38 സ്പോൺസർമാർ. നിർമ്മാണം ഇഴയ്ക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടം ലാക്കാക്കിയോ