ജേക്കബ് ജോര്‍ജ് - ചീഫ് എഡിറ്റര്‍

ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നുunused
ബ്രിട്ടീഷുകാര്‍ രാജ്യദ്രോഹ നിയമം കൊണ്ടുവന്നത് സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താനാണ്; അതിനു നേതൃത്വം നല്‍കിയ മഹാത്മാ ഗാന്ധിയെയും ബാലഗംഗാധര തിലകനെയും ജവഹര്‍ലാല്‍ നെഹ്റുവിനെയുമൊക്കെ ഭയപ്പെടുത്താനാണ്; ഭയപ്പെടുത്തി നാവടപ്പിക്കാനാണ്. എന്നിട്ടും അവര്‍ അധികാരവര്‍ഗത്തെ പേടിച്ചില്ല, നാവടക്കിയതുമില്ല! കോളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരുടെ വായ് മൂടിക്കെട്ടാന്‍ ഉണ്ടാക്കിയ ഈ നിയമം ഇന്നും തുടരുന്നതെന്തിനെന്ന സുപ്രീം കോടതിയുടെ ചോദ്യം ശ്രദ്ധേയമായിരിക്കുന്നു; ജനകീയ സര്‍ക്കാരുകള്‍ക്കു തോന്നാത്ത കാര്യം സുപ്രീം കോടതിക്കു തോന്നിയതാണത്ഭുതം; ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ ചോദ്യം കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനോടാണ് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്ജ് എഴുതുന്നു
നമ്പി നാരായണനെ അന്നു പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥന്‍ ഇന്നിപ്പോള്‍ പ്രതികളാകുന്നു;  കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കാന്‍ പോലും ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു പറയുമ്പോള്‍ അതിന്‍റെ ശക്തി എത്രയായിരുന്നുവെന്ന് ഊഹിക്കാം ! നമ്പിനാരായണനു നഷ്ടമായത് ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ഉദ്യോഗം മാത്രമല്ല, സ്വന്തം മാനവും സമൂഹത്തിലെ അംഗീകാരവും ഒക്കെകൂടിയാണ്; പൊലീസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍; കാക്കിയുടെയും ബൂട്ടിന്‍റെയും ബലത്തില്‍ ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കുന്ന ചില പൊലീസുദ്യോഗസ്ഥന്‍ എക്കാലത്തും എവിടെയും സര്‍വീസിലുണ്ടാവും; ഇവരില്‍ ചിലര്‍ക്കൊക്കെ കാലം കനത്ത തിരിച്ചടി നല്‍കും; ഇത് എല്ലാവര്‍ക്കും പാഠമാവുക തന്നെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നുunused
നമ്പി നാരായണനെ അന്നു പീഡിപ്പിച്ച പൊലീസുദ്യോഗസ്ഥന്‍ ഇന്നിപ്പോള്‍ പ്രതികളാകുന്നു; കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു തെറിപ്പിക്കാന്‍ പോലും ഈ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചു എന്നു പറയുമ്പോള്‍ അതിന്‍റെ ശക്തി എത്രയായിരുന്നുവെന്ന് ഊഹിക്കാം ! നമ്പിനാരായണനു നഷ്ടമായത് ഇന്ത്യയിലെ ഒരു പ്രധാന ശാസ്ത്രജ്ഞനെന്ന നിലയ്ക്കുള്ള ഉദ്യോഗം മാത്രമല്ല, സ്വന്തം മാനവും സമൂഹത്തിലെ അംഗീകാരവും ഒക്കെകൂടിയാണ്; പൊലീസ് കെട്ടിച്ചമച്ചതൊക്കെയും കള്ളക്കഥകളാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍; കാക്കിയുടെയും ബൂട്ടിന്‍റെയും ബലത്തില്‍ ഇല്ലാക്കഥ മെനഞ്ഞ് കേസുണ്ടാക്കി നിരപരാധികളെ പീഡിപ്പിക്കുന്ന ചില പൊലീസുദ്യോഗസ്ഥന്‍ എക്കാലത്തും എവിടെയും സര്‍വീസിലുണ്ടാവും; ഇവരില്‍ ചിലര്‍ക്കൊക്കെ കാലം കനത്ത തിരിച്ചടി നല്‍കും; ഇത് എല്ലാവര്‍ക്കും പാഠമാവുക തന്നെ വേണം-മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു