Recommended
ഇംഗ്ലീഷ് സാഹിത്യത്തിൽ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യത്തിൽ വിക്ടർ യൂഗോയെയും പോലെ മലയാളത്തിൽ എം.ടി മാത്രമെന്ന് മുഖ്യമന്ത്രി. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ച എഴുത്തുകാരൻ. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തിൽ സമൂഹത്തെ പാകപ്പെടുത്തി. എം.ടിയുടെ എഴുത്ത് കാലത്തെ അതിജീവിക്കുന്നതെന്നും മുഖ്യമന്ത്രി
മരണത്തെകുറിച്ച് എം.ടി പലപ്പോഴായി എഴുതിയിട്ടുണ്ട്. അത് കഥയിലും തിരക്കഥയിലും എല്ലാം., ഏതുനിമിഷവും മരണം വന്നുചേരാം എന്നായിരുന്നു ചിന്ത. സംസ്കാരത്തേക്കുറിച്ചുള്ള അന്ത്യാഭിലാഷങ്ങളും പറഞ്ഞുവച്ചു. ജീവിതത്തിന്റെ അനാഥത്വം ഉപേക്ഷിച്ച്, ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ ഒരു മനുഷ്യന്റെ രക്ഷപ്പെടലായാണ് പലപ്പോഴും എംടി മരണത്തെ എഴുതിയത്
മോദിയെ ക്ഷണിച്ചത് സി.ബി.സി.ഐ യോഗ തീരുമാനപ്രകാരം. മുമ്പ് മാർ ക്ലീമീസ് അദ്ധ്യക്ഷനായപ്പോൾ ക്ഷണം സ്വീകരിച്ചെങ്കിലും പങ്കെടുത്തില്ല. ക്ഷണിച്ചത് നിലവിലെ അദ്ധ്യക്ഷൻ ആൻഡ്രൂസ് താഴത്ത്. മണിപ്പൂരിൽ പോകാത്ത പ്രധാനമന്ത്രിയെ ക്രിസ്മസ് വിരുന്നിന് വിളിച്ചതിൽ ചില സഭാ അദ്ധ്യക്ഷൻമാർക്ക് അതൃപ്തി. മതപരിവർത്തന നിരോധന നിയമം പാസാക്കി സഭകളെ പീഡിപ്പിക്കുന്നതിലും അമർഷം
ഐ.എ.എസിനു പിന്നാലെ ഐ.പി.എസിലും തമ്മിലടി. കരിപ്പൂർ സ്വർണക്കടത്തിൽ ഇന്റലിജൻസ് മേധാവി പി. വിജയന് ബന്ധമുണ്ടെന്ന് കള്ളമൊഴി നൽകി എം.ആർ അജിത്കുമാർ. അന്വേഷിച്ച് കേസെടുക്കണമെന്ന വിജയന്റെ പരാതി പൂഴ്ത്തി സർക്കാർ. അജിത്തിനെതിരേ കോടതിയെ സമീപിക്കാൻ ഒരുങ്ങി വിജയൻ. അജിത്തിനെതിരേ വിജയൻ കേസിനു പോവുക ക്രിമിനൽ ഗൂഢാലോചനാ കുറ്റം ആരോപിച്ച്
കൊമ്പ് കുലുക്കി കേരള കോൺഗ്രസ് എം. വനനിയമ ഭേദഗതിക്കെതിരെ കേരള കോൺഗ്രസ് എം രംഗത്തിറങ്ങി. മുഖ്യമന്ത്രിയെ കണ്ട് നിലപാടറിയിച്ച് ജോസ് കെ.മാണി. ആക്ഷേപം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. നിയമഭേദഗതിയിൽ മന്ത്രിക്ക് ധാരണയില്ലെന്നും ആക്ഷേപം. മന്ത്രിമാറ്റത്തിന് പിന്നാലെ ശശീന്ദ്രന് കുരുക്കായി ഭേദഗതി ബില്ലും