Recommended
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും തുടർച്ചയായി രണ്ടു തവണ ഇന്ത്യൻ പ്രധാനമന്ത്രിയാവുന്ന ആദ്യ വ്യക്തി. രാജ്യസഭയിൽ 33 വർഷക്കാലം നീണ്ടുനിന്ന സേവനം. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായും റിസർവ് ബാങ്ക് ഗവർണറായും പ്രവർത്തിച്ച മൻമോഹൻ സിംഗ് ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാൾ. മൻമോഹൻ സിംഗ് വിടവാങ്ങുമ്പോൾ
ഇംഗ്ലീഷ് സാഹിത്യത്തിൽ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യത്തിൽ വിക്ടർ യൂഗോയെയും പോലെ മലയാളത്തിൽ എം.ടി മാത്രമെന്ന് മുഖ്യമന്ത്രി. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ച എഴുത്തുകാരൻ. ചെറുക്കേണ്ടതിനെ ചെറുക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനും കഴിയുന്ന വിധത്തിൽ സമൂഹത്തെ പാകപ്പെടുത്തി. എം.ടിയുടെ എഴുത്ത് കാലത്തെ അതിജീവിക്കുന്നതെന്നും മുഖ്യമന്ത്രി
മരണത്തെകുറിച്ച് എം.ടി പലപ്പോഴായി എഴുതിയിട്ടുണ്ട്. അത് കഥയിലും തിരക്കഥയിലും എല്ലാം., ഏതുനിമിഷവും മരണം വന്നുചേരാം എന്നായിരുന്നു ചിന്ത. സംസ്കാരത്തേക്കുറിച്ചുള്ള അന്ത്യാഭിലാഷങ്ങളും പറഞ്ഞുവച്ചു. ജീവിതത്തിന്റെ അനാഥത്വം ഉപേക്ഷിച്ച്, ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ ഒരു മനുഷ്യന്റെ രക്ഷപ്പെടലായാണ് പലപ്പോഴും എംടി മരണത്തെ എഴുതിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/27/manmohan-singh-1200-1618897321-1735226826.webp)
/sathyam/media/media_files/2024/12/27/mans.jpg)
/sathyam/media/media_files/2024/12/26/WQCHkvykVmzAGgD4z75e.jpg)
/sathyam/media/post_attachments/sujIhD2dhf9ikWG4xEZa.jpg)
/sathyam/media/media_files/2024/12/26/G6YGOKCCJOMFOXER0i7X.jpg)
/sathyam/media/media_files/2024/12/20/hqX7dI177nHdVtxK9XMo.jpg)
/sathyam/media/media_files/2024/12/26/vr9cFwfBC3pWxw9YzdbT.webp)
/sathyam/media/media_files/2024/12/26/iL6EjVy1QLbvLcY6dzWi.jpg)
/sathyam/media/media_files/2024/12/20/ayGc12ql2sPgopA191gG.jpg)
/sathyam/media/media_files/2024/12/25/YstPP0krrJp4639GcI4v.webp)