Column
കേരളം രക്ഷപ്പെട്ടത് നമ്മുടെ മക്കളുടെ പഠിപ്പും അതിലൂടെ ലഭിച്ച ഉന്നത ഉദ്യോഗങ്ങളിലൂടെയുമാണ്. അതില്ലാതാക്കാനാണ് മയക്കുമരുന്ന് ലോബി ഇപ്പോൾ കേരളത്തിൽ വിലസുന്നത്. മൂന്നാറിലെയും വയനാട്ടിലെയും പൊള്ളാച്ചിയിലെയുമൊക്കെ റിസോർട്ടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന പിക്നിക്കുകളും സ്റ്റേ ബേക്കുകളും ലേഡീസ് ഒൺലി ട്രിപ്പുകളും, പാർട്ടികളും ഒക്കെ സംശയാസ്പദം തന്നെ. ഈ മാഫിയയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കേരളം നമുക്ക് നഷ്ടപ്പെട്ടേക്കാം, നമ്മുടെ യുവതയെ എന്നെന്നേക്കുമായി നഷ്ടപ്പെടും - ദാസനും വിജയനും എഴുതുന്നു
' കിട്ടിയോ ' തേങ്ങലുകൾക്ക് അമ്പതാം പിറന്നാൾ ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്ത പേരിൽ കുറെ പേരെ കിട്ടി, ഷാജഹാന്റെ കൊലയിലും ചിലരെ കിട്ടി. മാർക്കിട്ട് കയറി റാങ്ക് നേടിയിട്ടും ജോലി കിട്ടിയില്ല. ആസാദ് കശ്മീരിന്റെ കാര്യത്തിൽ ഒരെത്തും പിടിയുമില്ല, അത്യുഗ്ര ശബ്ദത്തിന്റെ ഉടമയെയും കിട്ടിയില്ല, സഹകരണ ബാങ്കുകൾ തകർത്തവരെയും കിട്ടിയില്ല. ഇനി കിട്ടുമോ .. ആവോ ? - ദാസനും വിജയനും എഴുതുന്നു
വി.ഡി സതീശനെക്കുറിച്ചു ഞാന്‍ വിശദീകരിക്കുമ്പോള്‍ത്തന്നെ ചാമക്കാലായുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രദ്ധിച്ചിരുന്നു, പിന്നീട് അവര്‍ അതെന്നോടു പറയുകയും ചെയ്തു! വ്യക്തിപരമായി എന്നെ അധിക്ഷേപിക്കുന്ന ചാമക്കാലായെയാണു പിന്നെ കണ്ടത്; വി.ഡി സതീശനും ചാമക്കാലായും തമ്മിലെന്ത് ? - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
സ്വതവേ ചാലക്കുടിക്കാർ 'വെള്ള' ത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ചാലക്കുടിക്കാരെ ഒന്നടങ്കം വെള്ളത്തിൽ മുക്കി കൊല്ലുവാൻ ശ്രമിച്ച സോഷ്യൽ മീഡിയ പ്രവാചകർക്കും മാധ്യമ മണ്ട ശിരോമണികൾക്കും ചാലക്കുടിക്കാരുടെ നൂറു .. നൂറു വിപ്ലവാശംസകൾ ! കേരളത്തിലെ ഡാമുകളിലും ആറുകളിലും വർഷങ്ങളായി അടിഞ്ഞുകൂടിയിരിക്കുന്ന ടൺ കണക്കിന് ചെളിയും മണലും നീക്കിയാൽ കെ എസ് ആർ ടി സിയിൽ ശമ്പളം കൊടുക്കാൻ അത് മതിയാകും. പക്ഷെ അതൊന്നും ആലോചിക്കാൻ സമയമില്ലല്ലോ ? - ദാസനും വിജയനും
ഇന്ത്യയിലാദ്യമായി ഒരു ആദിവാസി വനിത പ്രഥമ പൗരയായ ദിവസം തന്നെ ഗോത്രവർഗ വനിതയായ നഞ്ചിയമ്മക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ രാജ്യത്ത് നന്മകൾ ഇനിയും അവസാനിക്കുന്നില്ലെന്ന് വ്യക്തമാണ്, നഞ്ചിയമ്മയെന്ന ഗായികയുടെ 'മുതലാളിയായ' സംവിധായകൻ സച്ചി 'ഈഗോ' എന്ന വികാരത്തെ സിനിമയിലൂടെ ബ്രാഹ്മാണ്ഡമായി അവതരിപ്പിച്ചപ്പോൾ സച്ചിക്ക് സംഭവിച്ചതെന്ത് ? - ദാസനും വിജയനും
പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന് സിനിമ കാണുന്നതു പോലെ ! യൗവ്വനത്തിന്റെ തിളപ്പും പ്രണയത്തിന്റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്