Column

കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ  ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് unused
കേരളത്തിനെന്തിനാ അതിവേഗ റെയില്‍പ്പാത എന്നാണ് ഇപ്പോള്‍ ചില ദേശീയ പാര്‍ട്ടികളുടെ കുറെ കേരള നേതാക്കളുടെ ചോദ്യം. അഹമ്മദാബാദില്‍ നിന്നും മുംബൈയിലേയ്ക്ക് ഒരു അതിവേഗ റെയില്‍പ്പാതയുടെ പണി തുടങ്ങിയതിവരറിഞ്ഞോ ? ഗുജറാത്തിലായിക്കോട്ടെ, കേരളത്തിന് പറ്റില്ലത്രെ ! കൊള്ളാം... ലോകമെങ്ങും തൊഴിലിന്‍റെ രൂപവും ഭാവവും മാറുകയാണ്. 2020 -ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ വന്നത് 82 സ്ഥാപനങ്ങളാണെങ്കില്‍ ഇക്കൊല്ലമത് 124 ആണ്. പ്രതിവര്‍ഷ ശമ്പളം മൂന്നര ലക്ഷത്തില്‍ നിന്നും 7 ആയി ഉയര്‍ന്നു - ആ മാറ്റങ്ങള്‍ക്ക് പിന്നില്‍ കിഫ്ബിയുമുണ്ട് - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ 'ചേതോവികാരം' അപാരംതന്നെ ! എന്തായാലും  കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം - ദാസനും വിജയനും എഴുതുന്നു unused
നമ്മുടെ വിദ്യാഭ്യസ മന്ത്രി ഇടപ്പള്ളി സമരത്തിനെതിരെ സിനിമാ താരം ജോജുവിനനുകൂലമായി പോസ്റ്റിട്ടു കണ്ടപ്പോൾ സത്യത്തിൽ ആരോടൊക്കെയോ സഹതാപം തോന്നിപ്പോയി ! 111 രൂപ മുടക്കി നിങ്ങള്‍ ഒരു ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോള്‍ അതില്‍ 40 രൂപയിലധികം ഖജനാവിലേയ്ക്ക് വാങ്ങുന്ന പിണറായി സര്‍ക്കാരിന്‍റെ സ്വന്തം സഖാക്കള്‍ക്ക് അല്ലെങ്കിലും ഈ സമരം അത്ര രുചിക്കാനിടയില്ല. താരത്തെ ഇറക്കി സമരം പൊളിക്കാന്‍ ശ്രമിച്ചവരുടെ 'ചേതോവികാരം' അപാരംതന്നെ ! എന്തായാലും കോൺഗ്രസുകാർക്ക് ഇനി സമാധാനിക്കാം, അണികളിൽ ജോജു ഉണർത്തിയ ഈ ആവേശം കെട്ടടങ്ങാതെ നോക്കിയാൽ സമരങ്ങള്‍ക്ക് ഇനി നല്ലകാലം - ദാസനും വിജയനും എഴുതുന്നു
ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്‌റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്;  തിരുമേനി എഴുതുന്നു unused
ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്‌റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്; തിരുമേനി എഴുതുന്നു
91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു unused
91 -ലെ സംഘടനാ തെരഞ്ഞെടുപ്പില്‍ വയലാര്‍ രവി എ.കെ ആന്‍റണിയെ പരാജയപ്പെടുത്തിയതിനു പിന്നാലെ പത്രപ്രവര്‍ത്തകര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്‍റെ ഒരു ഫോണ്‍ കോള്‍ - ഫോട്ടോ ഗ്രാഫറുമായി ഉടനെത്തണം - പത്രക്കാര്‍ ചെന്നപ്പോള്‍ കണ്ടത് കെപിസിസി ഓഫീസില്‍ നിന്നും ഒരു ഓട്ടോറിക്ഷയില്‍ വീട്ടിലേയ്ക്ക് മടങ്ങാനൊരുങ്ങുന്ന ആന്‍റണിയെയാണ്, തടയാന്‍ വയലാര്‍ രവി പിന്നാലെയും. ആ മടക്കം ആഘോഷമാക്കിയത് ചെറിയാനായിരുന്നു. കേരള രാഷ്ട്രീയത്തിലെ അതികായന്മാരായിരുന്ന ആന്‍റണിയും കരുണാകരനും പിന്നീട് സാക്ഷാല്‍ പിണറായി വിജയനും മനസാക്ഷിയായിരുന്നിട്ടും പണ്ടേ ഇഎംഎസ് പറഞ്ഞതുപോലെ ഇന്നും മോഹമുക്തനായ രാഷ്ട്രീയക്കാരനാണ് ചെറിയാന്‍ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു