Column

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?unused
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 40 -ലേറെ പ്രചാരണ യോഗങ്ങളില്‍ തരൂര്‍ പങ്കെടുത്തു. തരൂര്‍ പങ്കെടുത്ത യോഗങ്ങളിലൊക്കെ യുവാക്കള്‍ ധാരാളമായി കൂടി. ദേശിയ തലത്തിലും കോണ്‍ഗ്രസിനും വേണ്ടി ശക്തമായി ഒരു വാദമുന്നയിക്കാന്‍ ശേഷിയുള്ള പ്രധാന നേതാക്കളിലൊരാള്‍ ശശി തരൂര്‍ മാത്രമാണ്. പക്ഷെ തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മടി. രാഹുല്‍ ഗാന്ധിയേക്കാള്‍ പേരെടുക്കുമോ എന്നു പേടിച്ചാവണം തരൂരിനെ അടുപ്പിക്കാത്തത്. എം.എ ജോണ്‍ പണ്ടു പറഞ്ഞ ഇന്ദിരാഗാന്ധിയുടെ മാനദണ്ഡം കണക്കിലെടുത്താല്‍ രാഹുല്‍ ഗാന്ധിയും ശശി തരൂരും നമ്മുടെ മുന്നില്‍ വന്നു നിന്നാല്‍ ആരെയാകും നാം നേതാവായി തെരഞ്ഞെടുക്കുക-അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് എഴുതുന്നു ?
മാനുഷികതയും ധാര്‍മികതയും നീതിബോധവും മുതല്‍ ലിംഗസമത്വം വരെ ബലികഴിക്കപ്പെടുന്ന സ്ഥിതി. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആധുനിക ലോകത്തിന്‍റെ നന്മകളെ തെരുവില്‍ വെടിവച്ചുകൊല്ലുന്ന ഭീകരത. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും തീവ്രവാദവും മുതല്‍ കൈവരേണ്ട സമാധാനം വരെ ഇന്ത്യയുടേതു കൂടിയാണ്. വല്ലാത്തൊരവസ്ഥയിലൂടെയാണു നമ്മുടെ നാടും രാജ്യവും ലോകവും കടന്നുപോകുന്നത് - മുതിർന്ന മാധ്യമപ്രവർത്തകൻ ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നുunused
മാനുഷികതയും ധാര്‍മികതയും നീതിബോധവും മുതല്‍ ലിംഗസമത്വം വരെ ബലികഴിക്കപ്പെടുന്ന സ്ഥിതി. ജനാധിപത്യം, സ്വാതന്ത്ര്യം, മതേതരത്വം, തുല്യനീതി തുടങ്ങിയ ആധുനിക ലോകത്തിന്‍റെ നന്മകളെ തെരുവില്‍ വെടിവച്ചുകൊല്ലുന്ന ഭീകരത. അഫ്ഗാനിസ്ഥാനിലെ അസ്ഥിരതയും തീവ്രവാദവും മുതല്‍ കൈവരേണ്ട സമാധാനം വരെ ഇന്ത്യയുടേതു കൂടിയാണ്. വല്ലാത്തൊരവസ്ഥയിലൂടെയാണു നമ്മുടെ നാടും രാജ്യവും ലോകവും കടന്നുപോകുന്നത് - മുതിർന്ന മാധ്യമപ്രവർത്തകൻ ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നു